Just In
- 1 hr ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- 11 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 14 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 15 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
Don't Miss
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
ബോഷ് തൊഴിലാളികള്‍ സമരത്തില്‍
ബോഷിന്റെ ബങ്കളുരു പ്ലാന്റില്‍ തൊഴിലാളികള്‍ സമരത്തില്‍. സെപ്തംബര്‍ 16നാണ് സമരം തുടങ്ങിയത്. വേതനവര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം നടക്കുന്നത്. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബോഷ് മാനേജ്മെന്റ്.
ബോഷ്
പ്ലാന്റിലെ
ഉല്പാദനപ്രവര്ത്തനങ്ങള്
പൂര്‍ണമായും
നിലച്ചതായാണ്
വിവരം.
തൊഴിലാളികളുടെ
സമരം
നിയമവിരുദ്ധമാണെന്ന
നിലപാടിലാണ്
മാനേജ്മെന്റ്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങുമെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പുതന്നെ കമ്പനിക്ക് നോട്ടാസ് നല്‍കിയിരുന്നു ബോഷിലെ തൊഴിലാളിയൂണിയന്‍. ശമ്പളവര്‍ധനവാണ് പ്രധാനപ്പെട്ട പ്രശ്നം. ഈ പ്രശ്നത്തില്‍ നേരത്തെയും സമരം നടന്നിരുന്നു.
ബോഷ് ഇന്ത്യയുടെ മൂന്ന് പ്ലാന്റുകളിലും ശമ്പളവര്‍ധന സംബന്ധിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ മറ്റ് രണ്ടു പ്ലാന്റുകളിലും സമരം നടന്നിരുന്നു.
ബോഷിലെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന ശരാശരി മാസശമ്പളം 65,000 രൂപയാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളവര്ധനയായ 17,000 രൂപയില്‍ തൊഴിലാളികള്‍ തൃപ്തരല്ല. മാസം 20,000 എന്ന നിരക്കില്‍ ശമ്പളവര്‍ധന ലഭിക്കണമെന്നാണ് തൊഴിലാളികളുടെ നിലപാട്.