Just In
- 11 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 11 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 11 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 12 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ടൊയോട്ട പ്ലാന്റ് ഭാഗികമായി പ്രവർത്തിക്കുന്നു
ടൊയോട്ട ബങ്കളുരു പ്ലാൻറിൽ മാനേജ്മെൻറും തൊഴിലാളികളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന് ഇപ്പോഴും തീർപ്പായില്ലെന്ന് റിപ്പോർട്ടുകൾ. അതെസമയം, പ്ലാൻറിലെ ഉൽപാദനം ഭാഗികമായി ആരംഭിച്ചുവെന്ന് ടൊയോട്ട സ്ഥിരീകരിച്ചു.
പ്ലാൻറിൽ സമരത്തിൽ പങ്കെടുക്കാത്ത സൂപ്പർവൈസർമാരും എൻജിനീയർമാരും ചേർന്നാണ് ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നത്. ഇവർ തൊഴിലാളി യൂണിയനിൽ ചേരാത്തവരാണെന്ന് കമ്പനി അറിയിക്കുന്നു.
സ്ഥിരം തൊഴിലാളികൾ സമരത്തിനിറങ്ങിയ സാഹചര്യത്തിൽ ടൊയോട്ട 1000 കരാർ തൊഴിലാളികളുമായി ഉൽപാദനം തുടങ്ങാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം ടൊയോട്ട നിഷേധിച്ചു.
ശമ്പളവർധനവ് സംബന്ധിച്ച് തൊഴിലാളികളും ടൊയോട്ടയും തമ്മിൽ ഇടഞ്ഞതിനെത്തുടർന്ന് കമ്പനി അടച്ചിടുകയായിരുന്നു. അടിയന്തിര സാഹചര്യമില്ലാതിരിക്കെ കമ്പനി അടച്ചതിനെതിരെ തൊഴിലാളിയൂണിയൻ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെ സർക്കാർ മധ്യസ്ഥം നിന്ന് പ്രശ്നങ്ങൾ തീർപ്പാക്കുകയും തൊഴിലാളികൾ കഴിഞ്ഞ ദിവസം ജോലിക്കെത്തുകയും ചെയ്തുവെങ്കിലും കമ്പനി മാനേജ്മെൻറ് പുതിയ ചില ആവശ്യങ്ങളുമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
തൊഴിലിന്
തിരിച്ചു
കയറണണെങ്കിൽ
"നല്ലനടപ്പ്
കരാറി"ൽ
ഒപ്പുവെക്കണമെന്ന്
കമ്പനി
ശഠിച്ചു.
തൊഴിലാളികൾ
സമരത്തിലേർപ്പെട്ടാൽ
അവരെ
പിരിച്ചുവിടാൻ
അധികാരം
നൽകുന്നതാണ്
ഈ
കരാർ.
തങ്ങളുടെ
അടിസ്ഥാനാവശ്യത്തിൽ
കത്തിവെക്കുന്ന
കരാറിലൊപ്പിടാൻ
തൊഴിലാളികൾ
തയ്യാറായില്ല.
ഇതെത്തുടർന്നാണ്
ഇപ്പോൾ
നിലനിൽക്കുന്ന
അനിശ്ചിതാവസ്ഥ
രൂപപ്പെട്ടത്.