Just In
- just now ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 22 min ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- 2 hrs ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 2 hrs ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
Don't Miss
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത 1000 കാറുകള്‍ പിടിച്ചെടുത്തു
ഇതരസംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് കര്‍ണാടക സംസ്ഥാന ഗതാഗത വകുപ്പ് ഊര്‍ജിതമാക്കി. ഇതിനകം ആയിരത്തിലധികം കാറുകള്‍ പിടിച്ചെടുത്തതായാണ് അറിയുന്നത്.
ഇതോടൊപ്പം പോണ്ടിച്ചേരി പോലുള്ള ഇടങ്ങളില്‍ രജിസ്ട്രേഷന് നടത്തി 'നികുതിഭാരം' കുറയ്ക്കാന്‍ ശ്രമിച്ചവരെയും പൊലീസ് പിടികൂടുന്നുണ്ട്. ഇങ്ങനെ പിടിച്ചെടുത്ത വാഹന ഉടമകളില്‍നിന്ന് നികുതിയിനത്തില്‍ 14 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചുവെന്നും ഗതാഗതവകുപ്പ് പറയുന്നു.
ബങ്കളുരു
നഗരത്തിലാണ്
ഇതര
സംസ്ഥാന
രജിസ്ട്രേഷനിലുള്ള
വാഹനങ്ങള്‍
പിടിച്ചെടുക്കുന്ന
പരിപാടി
കര്‍ശനമായി
നടപ്പാക്കിവരുന്നത്.
അതെസമയം അത്യാഡംബരക്കാറുകളുടെ കാര്യത്തില്‍ അധികൃതര്‍ അത്രകണ്ട് കാര്‍ക്കശ്യം പുലര്‍ത്തുന്നില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍, ഇത്തരം കാറുകളും വരുംനാളുകളില്‍ പിടിച്ചെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട് കമീഷണര്‍ രമെ ഗൗഡ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ ഇതുവരെ 3636 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ 1000 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുക്കല്‍ നടപടികള്‍ വഴി ഇനിയും 3 കോടിയോളം രൂപ നികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്.