Just In
- 9 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 12 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 13 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 13 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ആസ്സാം കാർവിൽപനാ നിരോധനം പിൻവലിച്ചു
ആഗോളസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ വിൽക്കുന്നത് നിരോധിച്ച ഉത്തരവ് ആസ്സാം ഹൈക്കോടതി പിൻവലിച്ചു. രാജ്യത്തെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ച വാഹനങ്ങൾ വിൽക്കാൻ കാർനിർമാതാക്കൾക്ക് കഴിയുമെന്ന് കോടതി വ്യക്തമാക്കി.
രണ്ടുനാൾ
മുമ്പാണ്
ക്രാഷ്
ടെസ്റ്റിൽ
വിജയം
കാണാത്ത
വാഹനങ്ങൾ
വിൽക്കാൻ
സാധിക്കില്ലെന്ന്
ഹൈക്കോടതി
ഉത്തരവിറക്കിയത്.
യൂറോപ്യൻ
എൻസിഎപിക്ക്
സമാനമായ
മാനദണ്ഡങ്ങൾ
പാലിച്ചുള്ള
ക്രാഷ്
ടെസ്റ്റുകൾ
വിജയിച്ച
വാഹനങ്ങൾക്കു
മാത്രമേ
നിരത്തിലിറങ്ങാൻ
അനുമതി
നൽകാവൂ
എന്ന
ആസ്സാം
സ്റ്റേറ്റ്
ട്രാൻസ്പോർട്ട്
വരുപ്പിന്റെ
തീരുമാനത്തെ
അംഗീകരിക്കുകയാണ്
കോടതി
ചെയ്തത്.
എന്നാൽ, ഈ തീരുമാനത്തെ ചോദ്യം ചെയ്ത് കാർനിർമാതാക്കളുടെ ലോബിയായ സിയാം കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്തെ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് തങ്ങൾ വാഹനങ്ങൾ പുറത്തിറക്കുന്നതെന്നും നിരോധന ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സിയാം ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ എൻട്രി ലെവൽ കാറുകൾ പുറത്തിറക്കുന്ന നിർമാതാക്കളാണ് നിരോധന ഉത്തരവിൽ കുടുങ്ങിപ്പോയത്. മാരുതി, ഹ്യൂണ്ടായ്, ഹോണ്ട, നിസ്സാൻ ഡാറ്റ്സൻ എന്നീ ബ്രാൻഡുകളെ ഈ ഉത്തരവ് ദോഷകരമായി ബാധിക്കുമായിരുന്നു.
ആസ്സാം പോലുള്ള കയറ്റിറക്കങ്ങൾ കൂടി പ്രദേശങ്ങളിൽ യൂറോപ്യൻ നിലവാരത്തിലുള്ള ക്രാഷ് ടെസ്റ്റുകൾ നിർബന്ധമാക്കേണ്ടതുണ്ട് എന്ന വാദമാണ് പരാതിക്കാർ ഉന്നയിച്ചിരുന്നത്.