Just In
- 9 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 12 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 12 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 13 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി തേജസും
ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയത് വികസിപ്പിച്ചെടുത്ത യുദ്ധവിമാനം തേജസ് വ്യോമസേനയുടെ ഭാഗമായി. വെള്ളിയാഴ്ച ബെംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ നടന്ന ചടങ്ങിലാണ് രണ്ട് തേജസ് വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറിയത്.
ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ
നിരവധിപേർ
ഈ
അഭിമാന
മുഹൂർത്തത്തിന്
സാക്ഷ്യംവഹിക്കാൻ
എത്തിയിരുന്നു.
ദക്ഷിണ
വ്യോമകമാന്‍ഡ്
മേധാവി
എയര്‍മാര്‍ഷല്‍
ജസ്ബീര്‍
വാലിയ
ആയിരുന്നു
ചടങ്ങിലെ
മുഖ്യാതിഥി.
ഒറ്റ എന്‍ജിൻ മാത്രമുള്ള ലോകത്തെ ഏറ്റവും ചെറിയതും ഭാരം കുറഞ്ഞതുമായ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണിത്.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡാണ് ഇവ നിര്‍മ്മിച്ചത്. ഡോ. കോട്ട ഹരിനാരായണനാണ് ഇവയുടെ ശില്പ്പി.
ബെഗ്ളൂരുവിലെ എച്ച്എഎൽ നിന്നാണ് ഈ യുദ്ധവിമാനം നിർമിച്ചത്. ഡോ. കോട്ട ഹരിനാരായണനാണ് വിമാനത്തിന്റെ രൂപകല്പനയ്ക്ക് പിന്നിൽ.
15 വര്‍ഷം മുമ്പായിരുന്നു തേജസിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍. 2001നുശേഷം 3050 ത്തോളം പരീക്ഷണപ്പറക്കലാണ് നടത്തിയത്.
ഒടുവിൽ ഇക്കഴിഞ്ഞ മെയിലായിരുന്നു അവസാനഘട്ട പരീക്ഷണ പറക്കൽ നടത്തിയത്.
എന്‍ജിന്‍ ഉള്‍പ്പെടെ വിമാനത്തിന്റെ പലതും ഇറക്കുമതി ചെയ്തതാണ്. 33 വര്‍ഷത്തെ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ശബ്ദാത്തേക്കാൾ വേഗത്തിൽ പറക്കുന്ന ഈ യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
തേജസിന്റെ ആസ്ഥാനം രണ്ടു വര്‍ഷം ബെംഗളൂരുവായിരിക്കും പിന്നീട് തമിഴ്‌നാട്ടിലെ സുളൂരേക്ക് മാറ്റുമെന്നാണ് സേനാ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ആറു തേജസ് വിമാനങ്ങളും അടുത്ത വർഷം എട്ടെണ്ണവും സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യോമസേന വക്താവ് അറിയിച്ചു.
കരയിലും കടലിലും ഒരേപോലെ ആക്രമണം നടത്താൻ കഴിവുള്ള തേജസിന് 13.2മീറ്റർ നീളവും 12 ടൺ ഭാരവും 4.4മീറ്റർ ഉയരുവുമാണുള്ളത്.
ദൂരപരിധി 400 കിലോമീറ്ററുള്ള ഈ യുദ്ധവിമാനത്തിന്റെ വേഗത മണിക്കൂറിൽ 1350കിലോമീറ്ററാണ്.
ഏതാണ്ട് 250കോടി രൂപയാണ് ഈ സുപ്പർസോണിക് യുദ്ധവിമാനത്തിന്റെ നിർമാണ ചിലവായി കണക്കാക്കുന്നത്.
ബോയിംഗ് വിമാനത്തെ വീടാക്കിയ അമേരിക്കക്കാരൻ
ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം?