Just In
- 3 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 5 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 5 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 6 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Lifestyle നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മംഗലാപുരം ബിസിനസ്സുകാരന് തൊഴിലാളികള്‍ക്ക് നാനോ കാര്‍ സമ്മാനിച്ചു
കുറെ മാസങ്ങള്‍ക്കു മുമ്പ് സൂറത്തിലെ ഒരു ഡയമണ്ട് വ്യാപാരി തന്റെ തൊഴിലാളിള്‍ക്ക് കാറുകളും ഫ്ലാറ്റുകളുമെല്ലാം നല്‍കിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മംഗലാപുരത്തു നിന്നാണ് പുതിയ വാര്‍ത്ത.
തന്റെ
കാഴില്‍
ജോലി
ചെയ്യുന്ന
12
പേര്‍ക്കാണ്
വരദരാജ്
കമലാക്ഷ്
നായക്
എന്ന
ബിസിനസ്സുകാരന്
ടാറ്റ
നാനോ
കാറുകള്‍
നല്‍കിയിരിക്കുന്നത്.
താഴെ
വിശദമായി
അറിയാം.
താളുകളിലൂടെ നീങ്ങുക.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമയാണ് വരദരാജ് കമലാക്ഷ് നായക്. 12 ഉദ്യോഗസ്ഥര്‍ക്കാണ് ഇദ്ദേഹം ടാറ്റ നാനോ കാര്‍ സമ്മാനിച്ചത്.
നായകിന്റെ കമ്പനിയുടെ വാര്‍ഷിക വരുമാനം 2 കോടി രൂപയാണ്. സമ്പത്ത് അതുണ്ടാക്കാന്‍ സഹായിച്ചവര്ക്കിടയില് വിതരണം ചെയ്യുകയാണ് താന്‍ ചെയ്യുന്നതെന്ന് വരദരാജ് പറയുന്നു.
കൃത്യമായി ടാക്സടയ്ക്കുന്നതിന്റെ പേരില്‍ കേന്ദ്ര എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അവാര്‍ഡ് വാങ്ങിയ പുള്ളിയാണ് ഇദ്ദേഹം. ബിസിനസ്സ് രംഗത്തെ മികവിനും നിരവധി അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട് വരദരാജന്.
1974ലെ പൊഖ്റാന്‍ അണുബോംബ് പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്ക ഏര്‍പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് പ്രതിരോധ ആയുധ ആവശ്യങ്ങള്‍ക്കുള്ള ചില ഘടകഭാഗങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാതെയായി. ഇതെത്തുടര്‍ന്നാണ് വരദരാജന് ഈ രംഗത്തേക്ക് ഇറങ്ങുന്നത്.