Just In
- 2 hrs ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 3 hrs ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 4 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 5 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- News സ്വീകരണത്തിന് വിലകൂടിയ ഷാളും പ്ലാസ്റ്റിക് പൂവും വേണ്ട: പകരം ആ രണ്ട് സാധനങ്ങള്‍ മതിയെന്ന് ഐസക്
- Lifestyle ഹൃദയത്തിലെ ബ്ലോക്കിനെ യോഗയില്‍ പൂര്‍ണമായും നിയന്ത്രിക്കാം
- Movies 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രാമേശ്വരം - ധനുഷ്കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും
പാമ്പന്‍ ദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമാണിത്. രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ റൈഡിങ് ഭ്രാന്തന്മാരുടെ ഒരു സ്ഥിരം കേന്ദ്രമാണിത്. നേരത്തെ ആള്വാസമുണ്ടായിരുന്ന ഈ പ്രദേശം ഇപ്പോള്‍ ഉപേക്ഷിക്കപെട്ട നിലയിലാണ്.
1964ലുണ്ടായ ഒരു ചുഴലിക്കാറ്റാണ് ധനുഷ്കോടിയെ നശിപ്പിച്ചത്. ചുഴലിക്കാറ്റില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളുമെല്ലാം തകരുകയുണ്ടായി. തീവണ്ടി മുങ്ങി നൂറോളം പേരാണ് അന്ന് മരണമടഞ്ഞത്.
ഇവിടേക്കുള്ള
റോഡിന്റെ
പുനര്‍നിര്‍മാണം
ഇപ്പോള്‍
നടന്നുവരികയാണ്.
2015
അവസാനമാകുമ്പോഴേക്ക്
ഈ
പണികള്‍
പൂര്‍ത്തിയാകും.
കൂടുതല്‍
വായിക്കാം
താഴെ.
തമിഴ്നാട് സര്‍ക്കാരാണ് റോഡുപണി നടത്തുന്നത്. 50 കോടിയുടെ പദ്ധതിയാണിത്. ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ ഈ പ്രദേശത്തെ കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രാപ്യമാക്കും പുതിയ റോഡ്.
രാമേശ്വരം മുനിസിപ്പാലിറ്റിക്കു കീഴിലാണ് ധനുഷ്കോടി വരുന്നത്. റോഡുപണിക്ക് നേതൃത്വം നല്‍കുന്നതും മുനിസിപ്പാലിറ്റി തന്നെയാണ്.
നടപ്പുവര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയ്ക്ക് നിലവധിയാളുകള്‍ എത്തിച്ചേരും. ഇതിനു മുമ്പായി റോഡുപണി തീര്‍ക്കണമെന്നാണ് മുനിസിപ്പാലിറ്റി കരുതുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്ത് ധനുഷ്കോടി വഴി ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ചരക്ക് കയറ്റുമതി നടന്നിരുന്നു. ഇങ്ങനെയാണ് ഈ ദ്വീപുകളില്‍ നഗരസംവിധാനം രൂപപ്പെടുന്നത്. ഇന്ന് ടൂറിസം വഴിയാണ് കൂടുതല്‍ വരുമാനം വരുന്നത്.
പാമ്പന്‍പാലം വഴി രാമേശ്വരത്തേക്ക് പോകുന്ന യാത്രക്കാര്‍ അവിടെനിന്ന് ധനുഷ്കോടിയിലേക്ക് മണല്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നിലനിന്നിരുന്ന പാത 1964ല്‍ തകര്‍ന്നുവെന്ന് നമ്മള് നേരത്തെ മനസ്സിലാക്കിയിരുന്നല്ലോ?
ഈ പാതയെ പുതുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ധനുഷ്കോടിയില്‍ നിന്ന് തലൈമന്നാര്‍ വരെ കടലില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള തിട്ടുകള്‍ വിഖ്യാതമാണ്. ഇവ മനുഷ്യനിര്‍മിതമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളില്‍ മണലടിഞ്ഞ് നിര്മിക്കപെട്ട തിട്ടാണിത്.
കൂടുതല്‍
ലോകത്തിലെ ഏറ്റവും നിര്‍മാണച്ചെലവുള്ള 10 പാലങ്ങള്‍