Just In
- 1 hr ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 1 hr ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 2 hrs ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 3 hrs ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
Don't Miss
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Movies നായികയും പ്രൊഡ്യൂസറും ഉര്‍വശി തന്നെ, സെറ്റില്‍ വെച്ച് മനോജുമായി പ്രണയത്തിനും ഞാന്‍ സാക്ഷി: വിജി തമ്പി
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്
സ്വീഡൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതിരോധ-സുരക്ഷ കമ്പനിയായ സാബ് 'ഗ്രിപെൻ ഇ' എന്ന മൾട്ടി പർപസ് ഫൈറ്റർ ജെറ്റിനെ പുറത്തിറക്കി. 2016 മെയ് 18ലാണ് പുത്തൻ തലമുറയിൽപ്പെട്ട ഈ ജെറ്റിനെ പുറത്തിറക്കിയത്.
ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്-വായിക്കൂ
ഗ്രിപെൻ
ഇയ്ക്ക്
ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലെ
വായുസേനയുടെ
എല്ലാ
ദൗത്യങ്ങളും
നിറവേറ്റാൻ
കഴിയുമെന്നാണ്
കമ്പനി
അവകാശപ്പെടുന്നത്.
എഫ്-35
ലൈറ്റിംഗ്
II
ഫൈറ്റർ
ജെറ്റുകൾക്ക്
പകരമായിട്ടാണ്
ഗ്രിപെൻ-ഇ
പുറത്തിറക്കിയിരിക്കുന്നത്.
15.2മീറ്റർ നീളവും 8.2മീറ്റർ വിങ്സ്പാനുമാണ് ഗ്രിപെൻ ഇയ്ക്കുള്ളത്. ചെറിയ വലുപ്പമാണെങ്കിലും 16,500 കിലോഗ്രാമം ഭാരമുള്ള ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്.
ബികെ 27 ഗൺ, ഗ്ലൈഡ് ബോംബ്, മിസൈലുകൾ, കൂടാതെ മറ്റ് യുദ്ധോപകരണങ്ങളും ഉൾക്കൊള്ളിക്കാനുള്ള ശേഷിയുണ്ട്.
ജനറൽ ഇലക്ട്രിക് എഫ്414-ജിഇ-39ഇ ടർബോഫാൻ എൻജിനാണ് ഈ ജെറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 2,450 കിലോമീറ്റർ വേഗതയാണ് ജെറ്റിനുള്ളത്.
കൂടുതൽ ഇന്ധനം കൊള്ളുന്ന കരുത്തുറ്റ എൻജിനുമാണ് ഇത്രയധികം ഭാരമേറിയ വസ്തുക്കളെ വഹിക്കാൻ ഈ ജെറ്റിനെ പ്രാപ്തമാക്കുന്നതെന്ന് കമ്പനി.
ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് ആരെ റഡാർ, ഇൻഫ്രാ റെഡ് സെർച്ച് ആന്റ് ട്രാക്ക്, ഇലക്ട്രോണിക് വാർഫെയർ സ്യൂട്, ഡാറ്റ ലിങ്ക് ടെക്നോളജി എന്നീ സാങ്കേതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2019ഓടുകൂടിയാണ് ഗ്രിപെൻ ഇ പോർവിമാനം സ്വീഡൻ വ്യോമസേനയുടെ ഭാഗമായി തീരുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ തേജസ്
നാലാമതായി ജപ്പാൻ ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം