Just In
- 1 hr ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 2 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- 4 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 17 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
Don't Miss
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Movies വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം
പരമ്പരാഗത എൻജിനുകൾ ഒഴിവാക്കി സൗരോർജ്ജത്തിൽ പറക്കുന്ന സോളാർ ഇംപൾസ് വിമാനം പരീക്ഷണ പറക്കിലിന്റെ ഭാഗമായി കാലിഫോർണിയയിൽ എത്തി. സ്വിസ് നിർമിത സൗരോർജ്ജ വിമാനത്തിന്റെ പരീക്ഷണ പറക്കലിന് തുടക്കം കുറിച്ചത് 2015 മാർച്ചിൽ അബുദാബിയിൽ വെച്ചാണ്.
നാലാമതായി ജപ്പാൻ ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം
ലോകം
ചുറ്റിയുള്ള
സഞ്ചാരത്തിന്റെ
ഭാഗമായി
കഴിഞ്ഞവർഷം
വിമാനം
ഇന്ത്യയിലും
എത്തിയിരുന്നു.
ഇതിനിടെ
ഒമാന്‍,
മ്യാന്‍മാര്‍,
ചൈന,
ജപ്പാന്‍
തുടങ്ങിയ
രാജ്യങ്ങളും
ചുറ്റി
സഞ്ചരിച്ചു.
ഹവായ്
ദ്വീപിൽ
നിന്ന്
പുറപ്പെട്ട
വിമാനം
പസഫിക്
സമുദ്രം
താണ്ടി
നീണ്ട
56
മണിക്കൂർ
പറക്കലിന്
ശേഷമാണ്
കാലിഫോർണിയയിൽ
എത്തിയിരിക്കുന്നത്.
പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുകയെന്ന ദുർഘടമായ ഘട്ടം തരണംചെയ്താണ് കാലിഫോര്‍ണിയിൽ ലാന്റ് ചെയ്തത്.
ജൂലായിൽ ജപ്പാനിൽ നിന്ന് ഹവായിൽ എത്തിയ വിമാനം ബാറ്ററി തകരാറുമൂലം ഹവായിൽ തന്നെ തങ്ങുകയായിരുന്നു. അതിനുശേഷമാണ് കാലിഫോർണിയയിലേക്ക് പുറപ്പെട്ടത്.
വിമാനത്തിന്റെ ചിറകിനുണ്ടായ തകരാറും പ്രതികൂല കാലാവസ്ഥയും മൂലം ഇതിനു മുമ്പും വിമാനത്ത യാത്ര വൈകിയിരുന്നു.
2,226 കിലോഗ്രാം ഭാരമുള്ള കാര്‍ബണും ഫൈബറും ചേർത്ത് നിർമ്മിച്ച വിമാനത്തിന് സൗരോര്‍ജം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
മണിക്കൂറില്‍ 40 കിലോമീറ്ററാണ് സോളാര്‍ ഇംപള്‍സ് 2ന്റെ വേഗത. കടുത്ത സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ ഇതിന്റെ വേഗത കൂടുതലായിരിക്കും.
സോളാർ സെല്ലുകൾ ഘടിപ്പിച്ചിട്ടുള്ള നാല് ഇലക്ട്രിക് മോട്ടോറുകളാണ് വിമാനത്തിലുള്ളത്. 17.4 ബിഎച്ച്‌പി കരുത്താണ് ഈ എൻജിനുള്ളത്.
ചിറകുകളിലായി ഘടിപ്പിച്ചിട്ടുള്ള 633 കിലോഗ്രാം ഭാരമുള്ള 41കിലോവാട്ട് ലിതിയം അയേൺ ബാറ്ററിയാണ് വിമാനത്തിന് വേണ്ട ഇന്ധനം ലഭ്യമാക്കുന്നത്.
പകല്‍ സമയങ്ങളിൽ ബാറ്ററികളില്‍ ശേഖരിക്കുന്ന സൗരോർജ്ജമുപയോഗിച്ചാണ് വിമാനത്തിന്റെ രാത്രിയിലുള്ള പറക്കൽ സാധ്യമാക്കുന്നത്.
വിദഗ്ധ പരിശീലനം സിദ്ധിച്ച പൈലറ്റ് ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് സഹ പൈലറ്റായ ആന്‍ഡര്‍ ബോര്‍ഷ്‌ബൈര്‍ഗ് എന്നിവർ ചേർന്നാണ് സാഹസിക പറക്കൽ നടത്തിയിരിക്കുന്നത്.
ഇതുവരെയായി 7,212കിലോമീറ്ററുകളാണ് താണ്ടിയിരിക്കുന്നത്. രണ്ടാം ഘട്ട യാത്രയിപ്പോൾ ആരംഭിച്ചതേയുള്ളൂ യാത്ര തുടങ്ങിയ അബുദാബിയിൽ തന്നെ ഉടൻ തിരിച്ചെത്തുന്നതായിരിക്കും.
ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും
എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ