Just In
- 1 hr ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 2 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 2 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 2 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Movies 'അഞ്ച് ദിവസമായി ആശുപത്രിയിലായിരുന്നു, ഹെൽത്ത് ഇഷ്യു ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കപ്പ് അടിച്ചേനെ'
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നടുക്കടലിൽ ഇഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!
ചെറുപ്പായ കപ്പലുകൾ തമ്മിലുള്ള വളരെ കടുപ്പമേറിയ മത്സരമാണിത്. ഈ കപ്പലോട്ട മത്സരത്തിന് നീണ്ട 43 വർഷത്തെ ചരിത്രമാണുള്ളത്. വിറ്റ്‌ബ്രെഡ് എന്ന ബ്രിട്ടീഷ് കമ്പനിയായിരുന്നു ഈ മത്സരത്തിന്റെ ആദ്യ നടത്തിപ്പുക്കാർ. പിന്നീട് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ കാർസ് നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു.
പെട്രോൾ, ഡീസൽ ഒന്നുമില്ലാതെ കാറ്റിലോടുന്ന കാർ
മൂന്ന്
വർഷത്തിലൊരിക്കൽ
നടത്തപ്പെടുന്ന
ഈ
മത്സരത്തിനിപ്പോൾ
തുടക്കമായിരുന്നു.
2017-18
ലെ
കപ്പലോട്ട
മത്സരത്തിനുള്ള
പുതിയ
റൂട്ട്
വെളിപ്പെടുത്തിയിരിക്കുകയാണ്
വോൾവോ.
ഇതു
വരെ
നടന്നതിൽ
ഏറ്റവും
നീളം
കൂടിയ
റൂട്ടാണ്
മത്സരത്തിനായി
തിരഞ്ഞെടുത്തിരിക്കുന്നത്.
ഉയർന്ന പെർഫോമൻസ് കാഴ്ചവെയ്ക്കുന്ന 65 പായക്കപ്പലിനേയും അതിനുവേണ്ട ടീം അംഗങ്ങളേയുമാണ് മത്സരത്തിനായി തിരഞ്ഞെടുത്തുള്ളത്.
നാല് സമുദ്രങ്ങളും അഞ്ച് ഉപഭൂഗണ്ഢങ്ങളിലെ പതിനൊന്ന് നഗരങ്ങളും താണ്ടിയാണ് 45,000നോട്ടിക്കൽ മൈൽ ദൂരത്തേക്കുള്ള മത്സരം സംഘടിപ്പിക്കുന്നത്.
ഇതിൽ റേസിന്റെ 12,500 നോട്ടിക്കൽ മൈൽ നീളുന്ന മത്സരം തണുത്തുറഞ്ഞ അന്റാർട്ടിക്കൻ സമുദ്രത്തിലൂടെയായിരിക്കും നടത്തപ്പെടുക.
മണിക്കൂറിൽ 130 കിലോമീറ്ററ്‍ വേഗതയിലുള്ള കാറ്റും ഭീമൻ തിരമാലകളുമാണ് ഈ സമുദ്രത്തിൽ മത്സരാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ.
പലപ്പോഴും ഇത്തരത്തിലുള്ള കലാവസ്ഥകൾ ചെറു കപ്പലുകളുടെ വേഗതയേയും ഗതിയേയും പ്രതികൂലമായി ബാധിക്കാറുണ്ട്.
ഉൾക്കടലിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നേറി വരുന്നത് കൊണ്ടു തന്നെയാണ് കപ്പലോട്ട മത്സരം ലോകത്തിലെ മറ്റേത് മത്സരങ്ങളേക്കാളും കടുപ്പമേറിയതാണെന്ന് പറയുന്നതും.
ഒമ്പത് മാസത്തോളം നീണ്ടു നിൽക്കുന്ന കപ്പലോട്ടം ലോകത്തിലെ പല തുറമുഖങ്ങൾ വഴിയും കടന്നുപോകം.
2.3മില്ല്യനിലധികം സന്ദർശകരായിരുന്നു കഴിഞ്ഞ എഡിഷനിലുണ്ടായിരുന്നത്. അതിനേക്കാൾ കൂടുതലാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നാണ് വോൾവോ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത വർഷം സ്പെയിനിലെ അലികെനേറ്റ് എന്ന പോർട്ട് സിറ്റിയിൽ വച്ചാണ് മത്സരം നടത്താനൊരുങ്ങുന്നത്.
മത്സരത്തിൽ ആദ്യത്തെ 700 നോട്ടിക്കൽ മൈൽ പോർച്ചുഗലിലേക്കും തുടർന്ന് സൗത്ത് ആഫ്രിക്കയിലേക്കുമായിരിക്കും കപ്പലോട്ടം നടത്തുക.
അവിടെ നിന്ന് ചൈനയിലേക്കും പിന്നീട് ന്യൂസിലാന്റിലേക്കുമാണ് റേസിംഗ് നടത്തുക. ഇവിടെ നിന്ന് അറ്റ്ലാന്റിക് സമുദ്രം വഴി സൗത്ത് ബ്രസീലിലെത്തി റേസിംഗ് പിന്നീട് അമേരിക്കയുടെ കിഴക്കൻ തീരപ്രദേശത്ത് അവസാനിക്കും.
നെതർലാന്റിലെ ഗ്രാന്റ് ഫിനാലെയോടു കൂടി 2017-18 വോൾവോ ഓഷ്യൻ റേസിന് സമാപനമാകും.
ചരക്കു കപ്പലുകൾക്ക് പുത്തൻ ആവിഷ്കാരവുമായി റോയിസ് റോൾസ്
ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തിയാൽ നിങ്ങൾ ഞെട്ടും!