Just In
- 28 min ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 1 hr ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 2 hrs ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 5 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
Don't Miss
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- News അഞ്ച് ദിവസത്തേക്ക് തിരിഞ്ഞുനോക്കേണ്ട, ആഗ്രഹിച്ചതെന്തും നടക്കും; എന്തൊരു ഭാഗ്യം! ഇവര്‍ക്ക് രാജയോഗം
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Movies അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മഹീന്ദ്ര സെന്റ്യൂറോയ്ക്ക് 4 അന്താരാഷ്ട്ര പേറ്റന്റ്
സെന്റ്യൂറോയുടെ വരവാണ് മഹീന്ദ്രയ്ക്ക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ശരിയായ ഒരു ഗ്രിപ്പ് നേടിക്കൊടുത്തത്. ഒരു 110 സിസി സ്കൂട്ടറില്‍ പ്രതീക്ഷിക്കാത്ത നിരവധി ഫീച്ചറുകളുമായി എത്തിയ വാഹനത്തെ വിപണി അതിശയത്തോടെ സ്വീകരിച്ചു. മഹീന്ദ്രയുടെ വിപണിവളര്‍ച്ച മൂന്നക്കസംഖ്യയിലേക്കെത്തി.
മഹീന്ദ്ര കാറുകൾക്ക് വൻ ഓഫറുകൾ
ഈ
ബൈക്കിലെ
സാങ്കേതിക
സന്നാഹങ്ങള്‍ക്ക്
നാല്
അന്താരാഷ്ട്ര
പേറ്റന്റുകള്‍
സമ്പാദിച്ചിരിക്കുകയാണ്
കമ്പനി.
മഹീന്ദ്രയിലെ
പേറ്റന്റഡ്
സംവിധാനങ്ങളെക്കുറിച്ച്
താഴെ
വായിക്കാം.|
എന്ജിന് ഇമ്മൊബിലൈസര്‍
എന്ജിന് ഇമ്മൊബിലൈസറുമായി മഹീന്ദ്ര ചേര്‍ത്ത ഒരു പുതിയ സാങ്കേതികതയാണ് പേറ്റന്റ് ലഭിച്ചവയില്‍ ഒന്ന്. കീ പ്രയോഗിക്കുന്ന ഘട്ടത്തില്‍ വാഹനത്തിന് ഒരു കോഡ് കൈമാറുന്നു. യഥാര്‍ഥ കീയല്ല ഉപയോഗിക്കുന്നതെങ്കില്‍ ഇത് സംഭവിക്കില്ല; എന്ജിന് സ്റ്റാര്‍ട്ടാവുകയുമില്ല. മഹീന്ദ്രയ്ക്ക് പേറ്റന്റ് ലഭിച്ചിരിക്കുന്നത് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മറ്റൊരു സന്നാഹത്തിനാണ്.
വ്യാജ കീ ഉപയോഗിച്ച് വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ അലാറം മുഴക്കുന്നതാണ് പേറ്റന്റ് ലഭിച്ച സംവിധാനം. വാഹനത്തിന്റെ കീ പ്രത്യേക രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഫ്യുവല്‍ ഗേജ് സിസ്റ്റവും ഡിസ്റ്റന്‍സ് ടു എംപ്റ്റി ഫ്യുവല്‍ സിസ്റ്റവും
എത്ര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇന്ധനം തീരുമെന്ന് പ്രവചിക്കുവാന്‍ കഴിയുന്ന സാങ്കേതികതയാണിത്. റിസര്വിലെത്തുന്നത് തിരിച്ചറിഞ്ഞാണ് ഈ സങ്കേതം പ്രവര്‍ത്തിക്കുക.
ഓട്ടോമാറ്റിക് ഇഗ്നീഷ്യന്‍ കട്ട്-ഓഫ്
സ്റ്റാര്‍ട് ആന്‍ഡ് സ്റ്റോപ് സാങ്കേതികതയോട് സമാനതയുള്ള സന്നാഹമാണിത്. എന്ജിന് വെറുതെ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ (ട്രാഫിക്കിലും മറ്റും നിറുത്തിയിടുമ്പോള്‍) എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കപ്പെടുന്നു.