Just In
- 1 hr ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 4 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 5 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 5 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Movies തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തൊണ്ണൂറുകളിലെ ഫെരാരി സ്പീഡ്ബോട്ട് ലേലത്തിന്
മോണാക്കോയിൽ 2016 മെയ് 14 ന് സോത്തേബിയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന ലേലത്തിൽ മറ്റ് വ്യത്യസ്ത തരത്തിലുള്ള വാഹനങ്ങൾക്കൊപ്പം ഫെരാരിയുടെ സ്പീഡ് ബോട്ടും വിൽപനയ്ക്കെത്തും. ഇതുവരെ നടന്നിട്ടില്ലാതെ മഹാ വില്പനമേള തന്നെയാണ് സോത്തെബീ ഒരുക്കുന്നത്.
റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്
ഫെരാരി
നിർമിച്ച
നാല്പത്
സ്പീഡ്
ബോട്ടുകളിൽ
ഇരുപത്തിയെട്ടാമത്തെതാണ്
വില്പനയ്ക്കായി
വയ്ക്കുന്നത്.
നിലവിലുള്ള
ആധുനിക
ബോട്ടുകളെ
വെല്ലുവിളിക്കാൻതക്കതാണ്
ഈ
ബോട്ടെന്നാണ്
കമ്പനി
അവകാശപ്പെടുന്നത്.
ഇറ്റാലിയൻ ഷിപ്പ്യാർഡായ റിവയുടേയും ഫെരാരിയുടേയും കൂട്ട പങ്കാളിത്തത്തിലാണ് റിവ എന്ന പേരിലുള്ള ബോട്ടിന്റെ നിർമാണം നടത്തിയിട്ടുള്ളത്.
2,00,000 അമേരിക്കൻ ഡോളറിനാണ് തൊണ്ണൂറുകളിൽ നിർമ്മിച്ച ഈ ബോട്ട് ലേലത്തിന് വെക്കുന്നത്.
വോൾക്കാൻ 400 മറൈൻ എൻജിനാണ് റിവ സ്പീഡ് ബോട്ടിന് കരുത്തേകുന്നത്.
390 ബിഎച്ച്പിയാണ് ഈ 8,000സിസി വി8 എൻജിൻ ഉല്പാദിപ്പിക്കുന്നത്.
മണിക്കൂറിൽ 96.56 കിലോമീറ്റർ വേഗതയാണ് ഈ ഫെരാരി ബോട്ടിനുള്ളത്.
ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക
ആംഫീബിയസ് ബസ് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിലും