Just In
- 47 min ago എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- 1 hr ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- 1 hr ago ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- 1 hr ago വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
Don't Miss
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Movies ട്വിസ്റ്റിനായി കാത്തിരിക്കേണ്ട, സിബിന് പിന്മാറി; പൂജയും സിബിനും ഇന്ന് കേരളത്തിലെത്തും!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മുസ്ലിങ്ങളെ ജോലിക്കെടുക്കില്ലെന്ന് പൂന്തോ സമ്മാനിച്ച കമ്പനി
കഴിഞ്ഞ വര്‍ഷം തങ്ങളുടെ തൊഴിലാളികള്‍ക്ക് ദീപാവലി ബോണസ്സായി പൂന്തോ കാറുകളും ഫ്ലാറ്റുകളും സമ്മാനിച്ച് സല്പേര് നേടിയ കമ്പനിയാണ് ഹരേ കൃഷ്ണ എക്സ്പോര്‍ട്സ്. കുറെയധികം പണം ചെലവിട്ട് നേടിയ പ്രസ്തുത സല്പേര് ഒരു ഇമെയില്‍ റിപ്ലേയിലൂടെ കളഞ്ഞു കുളിച്ചിരിക്കുകയാണ് ഈ ഡയമണ്ട് വ്യാപാര സ്ഥാപനം.
തൊഴിലാളികള്‍ക്ക് 500 കാറുകള്‍ സമ്മാനിച്ച ഡയമണ്ട് വ്യാപാരി
കമ്പനിയില്‍
ജോലിക്ക്
അപേക്ഷിച്ച
ഒരു
എംബിഎ
ബിരുദധാരിയോട്
തങ്ങള്‍
മുസ്ലിങ്ങളെ
ജോലിക്കെടുക്കില്ലെന്ന്
മറുപടി
നല്‍കിയിരിക്കുകയാണ്
ഹരേ
കൃഷ്ണ
എക്സ്പോര്‍ട്സ്.
സംഭവം
ഇതിനകം
തന്നെ
വിവാദമായിട്ടുണ്ട്.
വിഷയത്തില്‍
കമ്പനി
മൗനം
പാലിക്കുകയാണ്.
സെസ്ഹാന് അലി ഖാന് എന്നയാള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. സെസ്ഹാന്റെ ജോലി അപേക്ഷയ്ക്ക് വന്ന ഇമെയില്‍ മറുപടി ഇപ്രകാരമായിരുന്നു: 'Thanks for your application. We regret to inform you that we hire only non-Muslim candidatse.
ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ഹബ്ബായി മാറാന്‍ വലിയ താല്പര്യം പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. തമിഴ്നാട് അടക്കമുള്ള, ഈ മേഖലയില്‍ ദീര്‍ഘകാലമായി വാഴ്ചയുറപ്പിച്ച സംസ്ഥാനങ്ങളോട് പോരാടി വേണം ഗുജറാത്തിന് നേട്ടമുണ്ടാക്കാന്‍. എന്നാല്‍, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കാണാത്ത തോതിലുള്ള മത-സാമുദായിക വേര്‍തിരിവുകള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.