Just In
- 15 min ago ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- 53 min ago മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- 1 hr ago നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- 2 hrs ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
Don't Miss
- Movies 'അവൻ യെസ് പറഞ്ഞു... വിവാഹം കഴിഞ്ഞിട്ടില്ല... നടന്നത് എൻഗേജ്മെന്റ്'; സത്യാവസ്ഥ വെളിപ്പെടുത്തി അദിതി റാവു ഹൈദരി
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
വെട്ടുക്കിളി കൂട്ടം വെല്ലുവിളിയാവുന്നു; പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി DCGA
വെട്ടുക്കിളി കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൈലറ്റുമാർ, എഞ്ചിനീയർമാർ തുടങ്ങിയവർക്കായി ഏവിയേഷൻ റെഗുലേറ്റർ DGCA മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
21 വർഷത്തിനിടയിലെ ഏറ്റവും മോശം മരുഭൂമി വെട്ടുക്കിളി ആക്രമണത്തെയാണ് ഇന്ത്യ ഇപ്പോൾ നേരിടുന്നത്. വിള നശിപ്പിക്കുന്ന കൂട്ടങ്ങൾ ആദ്യം രാജസ്ഥാനെ ആക്രമിക്കുകയും ഇപ്പോൾ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
സാധാരണയായി, വെട്ടുക്കിളികൾ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്, അതിനാൽ വിമാനത്തിന്റെ നിർണ്ണായക ലാൻഡിംഗിലും ടേക്ക് ഓഫ് ഘട്ടത്തിലും ഇവ വിമാനത്തിന് വളരെയധികം ഭീഷണിയാണ്.
MOST READ: ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ
വിമാനം ഒരു വെട്ടുക്കിളി കൂട്ടത്തിലൂടെ പറന്നാൽ വിമാനത്തിന്റെ എഞ്ചിൻ ഇൻലെറ്റ്, എയർ കണ്ടീഷനിംഗ് പായ്ക്ക് ഇൻലെറ്റ് മുതലായ മിക്കവാറും എല്ലാ എയർ ഇൻടേക്ക് പോർട്ടുകൾക്കും വലിയ അളവിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് റെഗുലേറ്റർ പുറക്കുവിട്ട് സർക്കുലറിൽ പറയുന്നു.
വെട്ടുക്കിളി കൂട്ടത്തിലൂടെ പറക്കുമ്പോൾ പൈലറ്റിനും എയർപ്പോർട്ടിലെ സ്റ്റാറ്റിക് സ്രോതസ്സുകൾക്കും ഭാഗികമായോ പൂർണ്ണമായോ പ്രവർത്തന തടസം നേരിടാംമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇവ ബാധിച്ചാൽ പൈലറ്റിനേയും മറ്റ് സ്റ്റാറ്റിക്ക് സ്രോതസ്സുകളേയും തെറ്റായ ഉപകരണ സൂചനകളിലേക്ക് നയിക്കുന്നു, പ്രത്യേകിച്ച് വിശ്വസനീയമല്ലാത്ത എയർ സ്പീഡ്, അൽട്ടിമീറ്റർ സൂചനകൾ എന്നിവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കാറ്റിന്റെ ഒഴുക്കും വേഗതയും അളക്കാൻ വിമാനങ്ങളിൽ ഉപയോഗിക്കുന്ന പൈലറ്റ് ട്യൂബിനേയും ഇത് ബാധിക്കാം.