Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മനുഷ്യനും മൃഗവും ചോർന്നുള്ളൊരു സർഫിംഗ് റെക്കോർഡ്
നായക്കൊരു എല്ലുകഷ്ണമിട്ടു കൊടുത്താൽ എന്തുസംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ഒരു പാഡൽ ബോർഡ് കൊടുത്ത് കടലിൽ ഇറങ്ങാൻ പറഞ്ഞാലോ? വ്യക്തമായൊരു ഉത്തരമില്ല. വിദഗ്ദ്ധ പരിശീലനത്തിലൂടെ ബോണോ എന്ന അഞ്ചുവയസ്സുകാരൻ ലാബ്രഡോറാണ് ഇവാൻ മൊരേയിരയ്ക്കൊപ്പം സർഫിംഗിൽ ഗിന്നസ് റെക്കോർഡ് തീർത്തത്.
പിച്ചക്കാരന് ഓഡി ആയാലെന്താ പുളിക്കുമോ
ദൈർഘ്യമേറിയ
സ്റ്റാന്റ്
അപ്
പാഡൽ
ബോർഡ്(എസ്‌യുപി)
റൈഡിലാണ്
ഇരുവരും
റെക്കാർഡ്
തീർത്തിരിക്കുന്നത്.
മാർച്ചാദ്യമായിരുന്നു
ബ്രസീലിലെ
ബോർ
നദിയിൽ
1,690.5മീറ്റർ
സർഫിംഗ്
നടത്തിയിവർ
നിലവിലെ
റെക്കോർഡ്
ഭേദിച്ചത്.
സർഫിംഗ് ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന ഈ ബ്രസീലുകാരൻ അഞ്ചാം വയസിൽ തൊട്ടുള്ള പരിശീലനമാണ്. ബൂണോയെ കിട്ടിയതോടെ സർഫിംഗ് പരിശീലിപ്പിക്കുകയും ചെയ്തു.
2012ലായിരുന്നു ഈ കൂട്ട്കെട്ടാരംഭിച്ച് പരിശീലനം തുടങ്ങിയത്. അന്ന് ബൂണോയ്ക്ക് ആറ്മാസം മാത്രമായിരുന്നു പ്രായം.
കാലിഫോർണിയയിൽ സംഘടിപ്പിച്ച ആനുവൽ സർഫ് ഡോഗ് മത്സരത്തിലായിരുന്നു ബൂണോയുടെ അരങ്ങേറ്റം.
ഇതിൽ ഇവാൻ-ബൂണോ കൂട്ടുകെട്ടിനായിരുന്നു ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്.
ഗിന്നസ് റെക്കോർഡ് നേടുന്ന ആദ്യത്തെ മനുഷ്യ-മൃഗ കൂട്ടുകെട്ടാണിവർ. റെക്കോർഡിനർഹനാകാൻ കഴിഞ്ഞതിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ വിജയം ബൂണോയ്ക്കോപ്പം പങ്കിടാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നാണ് ഇവാന്റെ മറുപടി.
ബൂണോയുമൊത്തുള്ള ആദ്യ മത്സരത്തിൽ തന്നെ താൻ ഈ ബഹുമതി സ്വപ്നം കണ്ടിട്ടുണ്ടെന്നാണ് ഇവാൻ വ്യക്തമാക്കിയത്.
സ്വപ്നം യാഥാർത്ഥ്യമായതിലും ബൂണോയെക്കൂടി റെക്കോർഡിൽ പങ്കാളിയാക്കാൻ കഴിഞ്ഞതിൽപരം സന്തോഷം ജീവിതത്തിൽ വേറെയില്ല എന്നുകൂടി ഇവാൻ വ്യക്തമാക്കി.
സർഫിംഗ് കൂടാതെ റോണാൾഡ് മെക്ഡോണാൾഡ് ഹൗസ് ചാരിറ്റിയുടെ സന്നദ്ധ സേവകരും കൂടിയാണിവർ.
കൗതുകമുണർത്തും കുഞ്ഞൻ കാർ
വിചിത്രമായ കാർ സൃഷ്ടികൾ