Just In
- 15 min ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 49 min ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 1 hr ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 2 hrs ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
Don't Miss
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Movies കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മനെസര്‍ യൂണിയന് ആവശ്യം സര്‍ക്കാര്‍ തള്ളി
മാരുതി സുസുക്കി വര്‍ക്കേഴ്സ് യൂണിയന് എന്ന പേരില്‍ മനെസര്‍ പ്ലാന്റിലെ തൊഴിലാളികള്‍ യൂണിയന് രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ യൂണിയനെ അംഗീകരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇതിന്റെ പേരില്‍ ജൂണില്‍ നടന്ന സമരം 13 ദിവസത്തോളം നീണ്ടു നിന്നിരുന്നു. മാരുതി സുസുക്കി മനെസര്‍ പ്ലാന്റ് മാരുതിയുടെ ഭാഗം തന്നെയായതിനാല്‍ മറ്റൊരു യൂണിയന്റെ ആവശ്യമില്ലെന്നാണ് കമ്പനിയുടെ വാദം. നിലവിലെ യൂണിയന് തങ്ങളുടെ പ്രത്യേക പ്രശ്നങ്ങളില്‍ നടപടിയെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതി മനെസര്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്കുണ്ട്.
കഴിഞ്ഞ മാസം നടന്ന തൊഴിലാളി യൂണിയന് തെരഞ്ഞെടുപ്പ് മനെസര്‍ പ്ലാന്റിലെ തൊഴിലാളികള്‍ ബഹിഷ്കരിച്ചിരുന്നു.
തങ്ങളുടെ ആവശ്യവുമായി മുന്നോട്ടു പോകുമെന്ന് മനെസര്‍ പ്ലാന്റിലെ തൊഴിലാളികള്‍ വ്യക്തമാക്കി. യൂണിയന് രജിസ്ട്രേഷനു വേണ്ടി രണ്ടാമതൊന്നു കൂടി അപേക്ഷ സമര്‍പ്പിക്കുമെന്ന് മാരുതി സുസുക്കി വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി ശിവ് കുമാര്‍ അറിയിച്ചു. അതിന്മേലുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും അടുത്ത നടപടി.