Just In
- 6 min ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- 1 hr ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 2 hrs ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 3 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
Don't Miss
- Movies ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; കല്യാണം ആയിട്ടില്ലെന്ന് അനുമോള്‍
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വിലകൂട്ടല്‍: 17 കമ്പനികള്‍ക്ക് സിസിഐ നോട്ടീസ്
മത്സരത്തെ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ രൂപീകരിച്ച 'കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ' (സിസിഐ)17 കാര്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസയച്ചതായി റിപ്പോര്‍ട്ടുകള്‍ കാണുന്നു. കോംപറ്റീഷന്‍ നിയമത്തിന്റെ 4ാം വകുപ്പ് പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. കമ്പനികളുടെ വിപണിയിലെ ആധിപത്യത്തെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് പ്രവര്‍ത്തിക്കുക. വിഷയത്തില്‍ അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സ്ഥാപനമാണ് സിസിഐ.
സ്പെയര്‍ പാര്‍ട്സ് വിലകള്‍ ഉയര്‍ന്ന നിലയില്‍ നിര്‍ത്തുവാന്‍ ഈ കമ്പനികള്‍ ഒത്തുപ്രവര്ത്തിച്ചതായാണ് സിസിഐ കണ്ടെത്തിയിരിക്കുന്നത്. കമ്മീഷന്റെ ഡയറക്ടര്‍ ജനറല്‍ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. കേസിന്റെ ഹിയറിംഗ് അടുത്ത മാസത്തേക്ക് വെച്ചിട്ടുള്ളതായാണ് അറിയാന്‍ കഴിയുന്നത്. അതേസമയം കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സിസിഐ വിസമ്മതിക്കുകയാണ്.
ഇതുസംബന്ധിച്ച് ലോകസഭയില്‍ ചില അംഗങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയില്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് കോര്‍പറേറ്റ് കാര്യങ്ങള്‍ക്കായുള്ള സഹമന്ത്രി ആര് പിഎന്‍ സിംങ് വ്യക്തമാക്കിയിരുന്നു.