Just In
- 12 min ago നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- 1 hr ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- 2 hrs ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- 2 hrs ago ടാറ്റയ്ക്ക് ധൈര്യമുണ്ടോ ഇങ്ങനെ ചെയ്യാൻ? എല്ലാ പണിക്കും ഡിസ്കൗണ്ടുമായി ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പ്
Don't Miss
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Movies വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്നി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ബങ്കളുരുവില്‍ ദിവസം 16,000 ട്രാഫിക് ലംഘനങ്ങള്‍
നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും മറ്റ് സംവിധാനങ്ങള്‍ ശക്തമാക്കിയും നീക്കങ്ങള്‍ നടത്തുന്നതിനാല്‍ നിയമലംഘനങ്ങള്‍ കൂടുതലായി കണ്ടെത്തപ്പെടുന്നതായി ബങ്കളുരു സിറ്റി ട്രാഫ്ക് പൊലീസ് പറയുന്നു. ഇക്കാരണത്താലാണ് മറ്റ് നഗരങ്ങളെ അപേക്ഷിച്ച് എണ്ണത്തില്‍ ബങ്കളുരു മുമ്പില്‍ നില്‍ക്കുന്നത്.
ദില്ലിയില്‍ ട്രാഫിക് നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെടുന്നത് ദിവസം ശരാശരി 10,000 എന്ന കണക്കിലാണ്. മുംബൈയില്‍ ഇത് 4500 മാത്രമേയുള്ളൂ. വാഹനങ്ങളുടെ സാന്ദ്രതയുടെ കാര്യത്തില്‍ ദില്ലിയും ബങ്കളുരുവും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ നിയമങ്ങള്‍ ശക്തമായി പാലിക്കുന്ന കാര്യത്തില്‍ വ്യത്യാസങ്ങളുണ്ട്.
രാജ്യത്ത് ഏറെ ഗതാഗത പ്രശ്നങ്ങളുള്ള നഗരങ്ങളുടെ പട്ടികയില്‍ മുമ്പിലാണ് ബങ്കളുരു ഇന്നുള്ളത്. ട്രാഫിക് നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതില്‍ ബങ്കളുരു താരതമ്യേന മുമ്പിലാണെന്ന് മുംബൈ അഡിഷണല്‍ കമ്മീഷണര്‍ ബ്രിജീഷ് സിങ് സമ്മതിക്കുന്നു.
നഗരത്തില്‍ ജൂണ്‍ മാസത്തില്‍ 4.45 ലക്ഷം പേരെയാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിടിച്ചത്. 1.45 ലക്ഷം പേര് വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ചതിന്റെ പേരില്‍ പിടിക്കപ്പെട്ടു. 6.19 ലക്ഷം പേര് തെറ്റായ പാര്‍ക്കിംഗിന്റെ പേരില്‍ ശിക്ഷ വാങ്ങി.