Just In
- 8 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 10 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 11 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 11 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കന്നുകാലികൾക്ക് മേച്ചില്‍പ്പുറമായി മാറിയ സിംഗൂർ നാനോ ഫാക്ടറി
കൃഷിഭൂമി കൈയേറി എന്നുള്ള പ്രതിഷേധത്തെ തുടർന്ന് വെസ്റ്റ് ബെഗാളിലെ സിംഗൂരിൽ ആരംഭിച്ച ടാറ്റയുടെ നാനോ ഫാക്ടറിയുടെ പ്രവർത്തനം 2008-ലാണ് നിലച്ചത്. രത്തൻ ടാറ്റ നാനോ ഫാക്ടറി നിർമ്മിക്കാൻ തുടങ്ങിയത് മുതലാണ് സിംഗൂർ ഒരു ശ്രദ്ധാ കേന്ദ്രമായി മാറിയത് തന്നെ.
സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ
അന്നത്തെ
സിപിഎം
ഗവൺമെന്റായിരുന്നു
ഫാക്ടറി
തുടങ്ങുന്നതിനുള്ള
അനുമതി
നൽകിയിരുന്നത്.
1894
ലാന്റ്
അക്യുസിഷൻ
ആക്ട്
പ്രകാരമാണ്
ഫാക്ടറിക്കായി
ഗവൺമെന്റ്
997
ഏക്കർ
സ്ഥലമനുവദിച്ച്
നൽകിയത്.
അങ്ങനെ
സിപിഎം
ഗവൺമെന്റിന്റെ
പിന്തുണയിൽ
ഫാക്ടറി
പടുത്തുയർത്തുകയും
ചെയ്തു.
ഇതേ
തുടർന്ന്
നാട്ടുക്കാരും
പ്രതിപക്ഷ
പാർട്ടിയും
പ്രതിഷേധം
ശക്തമാക്കിയപ്പോൾ
ടാറ്റയ്ക്ക്
ഫാക്ടറി
അടച്ചുപൂടേണ്ടതായും
വന്നു.
കൃഷിഭൂമി കൈയേറി എന്നുള്ള പ്രതിഷേധവുമായി മംമതാ ബാനർജിയുടെ നേതൃത്വത്തിൽ ത്രിണമൂൽ കോൺഗ്രസും രംഗത്തെത്തി.
കൃഷിഭൂമി കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷത്തെ മുഴുവൻ സര്‍ക്കാറിനെതിരെ അണിനിരത്താന്‍ മമതയും പ്രയത്നിച്ചു.
പബ്ലിക് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ പശ്ചാത്തലത്തിലാണ് ഫാക്ടറിക്കുള്ള അനുമതി നൽകിയതെന്ന് ഗവൺമെന്റ് വിശദമാക്കി.
ഇതേതുടർന്ന് ദിവസങ്ങളോളം ഫാക്ടറി അടച്ചിട്ടതിന്റെ ഫലമായി കോടികളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.
കൃഷിഭൂമി തിരിച്ച് നൽകിയാൽ പകരം മറ്റൊരു ഭൂമി കൈമാറാമെന്നുള്ള നിബന്ധനയാണ് മംമത മുന്നോട്ട് വെച്ചത്.
ടാറ്റ ഞങ്ങൾക്കെതിരല്ലെന്നും ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ നിബന്ധനകൾക്ക് വഴങ്ങണമെന്നായിരുന്നു മമതയുടെ പക്ഷം.
അതിനായി ഒരു അനുനയ ചർച്ചയ്ക്ക് ആവശ്യപ്പെട്ടെങ്കിലും ടാറ്റ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ ജനസുരക്ഷയാണ് മുന്നിൽ കാണുന്നതെന്നുള്ള വിശദീകരണമാണ് ടാറ്റ നൽകിയത്.
ഇതുമായി ടാറ്റ കോടതിയെ സമീപിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ടാറ്റയ്ക്ക് കോടയിൽ നിന്നുള്ള വിധിയും അനുകൂലമായിരുന്നില്ല.
ഫാക്ടറിക്കായി ഉപയോഗിച്ച മുപ്പത് ശതമാനം ഭൂമിയും കർഷകരുടെ അനുവാദമില്ലാതെയാണെന്നുള്ള കണ്ടത്തലുകളും ടാറ്റയ്ക്ക് തിരിച്ചടിയായി.
പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഫാക്ടറി ഗുജറാത്തിലേക്ക് പറിച്ച് നടുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ഗുജറാത്തില്‍ പ്ലാന്റ് തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.
ഏകദേശം 2,000 കോടി രൂപ മുതല്‍ മുടക്കി 1,100 ഏക്കറില്‍ പണിതിട്ടുള്ള ഫാക്ടറിക്ക് പ്രതിവര്‍ഷം 2.5 ലക്ഷം കാറുകള്‍ ഉല്പാദിപ്പിക്കുവാനുള്ള ശേഷിയുണ്ട്.
സിംഗൂരിൽ നിന്നും ടാറ്റ പിൻവാങ്ങിയിട്ട് എട്ടുവർഷത്തോഷമായി. ഇന്ന് ഫാക്ടറി കന്നുകാലികൾക്ക് മേഞ്ഞ് നടക്കാനുള്ള ഒരിടമായി മാറിയിരിക്കുകയാണ്.
ഉപേക്ഷിക്കപ്പെട്ട ചില കാറുകൾ തുരുമ്പെടുത്ത നിലയിൽ ഇന്നും അവിടെ അവശേഷിക്കുന്നു.
വർഷത്തിൽ മൂന്ന് തവണ വിളവെടുപ്പ് നടത്തുവാൻ കഴിയുന്ന നല്ല ഫലഭൂഷ്ടിയുള്ള കൃഷിഭൂമിയാണ് സിംഗൂരിലുള്ളത്.
എന്നെങ്കിലും ഭൂമി തിരിച്ച് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കർഷകരും.
വീണ്ടും സിംഗൂരിനെ കരുവാക്കി കൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കാരും പ്രചരണമാരംഭിച്ചു.
നാനോ ഫാക്ടറി പദ്ധതിയുടെ ഓര്‍മയ്ക്കെന്നോണം പ്രചരണ പരിപാടിക്കായി നാനോ കാറാണ് ഉപയോഗിക്കുന്നതും.
ചിലർ വാഹനങ്ങളിൽ നടത്താറുള്ള കൂതറ പരിപാടികൾ
ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും
ചൂടിനാശ്വാസമായി ടൂവീലർ കുടകൾ
Article Source: The Quint
Image Credit: Ritam Sengupta