Just In
- 1 hr ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 2 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 2 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 3 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Movies 'ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അവൻ പോയിട്ടില്ല... അവൻ ഇതൊക്കെ കണ്ട് മനസിലാക്കണമെന്ന് എനിക്ക് തോന്നി'; നവ്യ നായർ!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഒറ്റ ദൗത്യത്തിൽ ഉപഗ്രഹങ്ങൾ രണ്ട് ഭ്രമണപഥത്തിലേക്ക്; ഇസ്റോയ്ക്ക് ചരിത്ര നേട്ടം
കാലാവസ്ഥാ പ്രവചനത്തിനായുള്ള സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി35 ഭ്രമണപഥത്തിലേക്ക് കുതിച്ചു. ശ്രീഹരികോട്ടയിലെ സതീഷ്ധവാൻ നിലയത്തിൽ നിന്ന് തിങ്കളാഴ്ച രാവിലെ 9.12നുയായിരുന്നു വിക്ഷേപണം.
ഒറ്റ
വിക്ഷേപണത്തിൽ
തന്നെ
ഉപഗ്രഹങ്ങളെ
രണ്ട്
വ്യത്യസ്ത
ഭ്രമണപഥത്തിലെത്തുക്കുക
എന്ന
ചരിത്രനേട്ടമാണ്
ഐഎസ്ആർഒ
ഇതുവഴി
സാധ്യമാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ
ഇസ്റോ
നടത്തുന്ന
ആദ്യ
പിഎസ്എൽവി
ദൗത്യം
കൂടിയാണിത്.
പിഎസ്എൽവിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിതെന്നുള്ള പ്രത്യേകത കൂടിയുണ്ട്. രണ്ടു മണിക്കൂർ പിതനഞ്ച് മിനിറ്റു നീളമുന്ന ദൗത്യമാണ് പിഎസ്എൽവി 35 ഏറ്റെടുത്തിരിക്കുന്നത്.
വിക്ഷേപണത്തിന് ശേഷം 17 മിനിറ്റും 32 സെക്കന്റും പിന്നിടുമ്പോൾ സ്കാറ്റ്സാറ്റ്-1നെ ആദ്യം 730 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും.
ഈ വിക്ഷേപണവാഹനം പിന്നീട് രണ്ടുതവണയായി പ്രവർത്തനം നിർത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യും. പ്രവർത്തനം നിർത്തി എൻജിൻ വീണ്ടും ജ്വലിപ്പിക്കുക എന്നത് വളരെ സങ്കീർണതയേറിയ ദൗത്യമാണ്.
പിന്നീട് മറ്റ് ഏഴ് ഉപഗ്രഹങ്ങളും 689 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തുന്നതോടെ പിഎസ്എൽവി 35 വിക്ഷേപണ വാഹനത്തിന്റെ ദൗത്യം പൂർത്തിയാകും.
ഓഷ്യൻസാറ്റ്-2ന്റെ തുടർച്ചയായ സ്കാറ്റ്സാറ്റ്-1 ഉപഗ്രഹത്തിന് കാലാവസ്ഥാ നിരീക്ഷണം, ചുഴലിക്കാറ്റ് പ്രവചനം എന്നീ ദൗത്യങ്ങൾ നിറവേറുക എന്ന ലക്ഷ്യമാണുള്ളത്. 377കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.
സ്കാറ്റ്സാറ്റ്-1 നു പുറമെ അൾജീരിയ(3), യുഎസ്(1), കാനഡ(1) എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ കൂടാതെ ബെംഗ്ളൂരുവിലെ സ്വകാര്യ സർവകലാശാലയായ പിഇഎസിന്റെ 'പിസാറ്റ് ', ഐഐടി മുംബൈയുടെ 'പ്രഥം' എന്നിവയെയാണ് പിഎസ്എൽവി 35 വഹിക്കുന്നത്.
ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം
ഇന്ത്യ സൂര്യനിലേക്ക് കുതിക്കുന്നു 'ആദിത്യ'നിലൂടെ