Just In
- 6 min ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 1 hr ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 1 hr ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- 3 hrs ago ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
Don't Miss
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Movies പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്ന സ്ത്രീകളുണ്ട്, എനിക്ക് ആ പണം വേണ്ട!
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്
സ്വീഡൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതിരോധ-സുരക്ഷ കമ്പനിയായ സാബ് 'ഗ്രിപെൻ ഇ' എന്ന മൾട്ടി പർപസ് ഫൈറ്റർ ജെറ്റിനെ പുറത്തിറക്കി. 2016 മെയ് 18ലാണ് പുത്തൻ തലമുറയിൽപ്പെട്ട ഈ ജെറ്റിനെ പുറത്തിറക്കിയത്.
ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്-വായിക്കൂ
ഗ്രിപെൻ
ഇയ്ക്ക്
ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലെ
വായുസേനയുടെ
എല്ലാ
ദൗത്യങ്ങളും
നിറവേറ്റാൻ
കഴിയുമെന്നാണ്
കമ്പനി
അവകാശപ്പെടുന്നത്.
എഫ്-35
ലൈറ്റിംഗ്
II
ഫൈറ്റർ
ജെറ്റുകൾക്ക്
പകരമായിട്ടാണ്
ഗ്രിപെൻ-ഇ
പുറത്തിറക്കിയിരിക്കുന്നത്.
15.2മീറ്റർ നീളവും 8.2മീറ്റർ വിങ്സ്പാനുമാണ് ഗ്രിപെൻ ഇയ്ക്കുള്ളത്. ചെറിയ വലുപ്പമാണെങ്കിലും 16,500 കിലോഗ്രാമം ഭാരമുള്ള ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്.
ബികെ 27 ഗൺ, ഗ്ലൈഡ് ബോംബ്, മിസൈലുകൾ, കൂടാതെ മറ്റ് യുദ്ധോപകരണങ്ങളും ഉൾക്കൊള്ളിക്കാനുള്ള ശേഷിയുണ്ട്.
ജനറൽ ഇലക്ട്രിക് എഫ്414-ജിഇ-39ഇ ടർബോഫാൻ എൻജിനാണ് ഈ ജെറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 2,450 കിലോമീറ്റർ വേഗതയാണ് ജെറ്റിനുള്ളത്.
കൂടുതൽ ഇന്ധനം കൊള്ളുന്ന കരുത്തുറ്റ എൻജിനുമാണ് ഇത്രയധികം ഭാരമേറിയ വസ്തുക്കളെ വഹിക്കാൻ ഈ ജെറ്റിനെ പ്രാപ്തമാക്കുന്നതെന്ന് കമ്പനി.
ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് ആരെ റഡാർ, ഇൻഫ്രാ റെഡ് സെർച്ച് ആന്റ് ട്രാക്ക്, ഇലക്ട്രോണിക് വാർഫെയർ സ്യൂട്, ഡാറ്റ ലിങ്ക് ടെക്നോളജി എന്നീ സാങ്കേതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2019ഓടുകൂടിയാണ് ഗ്രിപെൻ ഇ പോർവിമാനം സ്വീഡൻ വ്യോമസേനയുടെ ഭാഗമായി തീരുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ തേജസ്
നാലാമതായി ജപ്പാൻ ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം