Just In
- 9 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 11 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 12 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 13 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കറൻസി വിലക്ക്; വാഹനമേഖലയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!!!
ഇന്ത്യയിലെ കറൻസി വിലയ്ക്ക് മൂലം വാഹന ഉല്പാദനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ഇതേ തുടർന്ന് ചില നിർമാതാക്കളും നിർമാണം തൽക്കാലത്തേക്ക് നിറുത്തിവെച്ചു
ഇന്ത്യയിലെ
കറൻസികളുടെ
പിൻവലിക്കൽ
വാഹനമേഖലയെ
സാരമായി
ബാധിച്ചു.
മൂല്യമേറിയ
നോട്ടുകൾ
പിൻവലിച്ചതുക്കാരണം
വില്പനയിൽ
കനത്ത
തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്നാണ്
കാർ,
ട്രക്ക്
നിർമാതാക്കൾ
വ്യക്തമാക്കുന്നത്.
നവംബർ എട്ടിനായിരുന്നു 500,1000രൂപാ നോട്ടുകൾ പിൻവലിച്ചത്. ഈ പ്രഖ്യാപനത്തിന് ശേഷം വാഹനങ്ങൾക്കുള്ള ഡിമാന്റിലും വളരെയധികം കുറവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്.
വില്പനയിൽ 65 ശതമാനത്തോളം ഇടിവ് നേരിട്ടതിനെ തുടർന്ന് നിർമാണവും കുറയ്ക്കുമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് വാഹന കമ്പനികൾ.
കഴിഞ്ഞാഴ്ച ഇതേതുടർന്ന് ഡയമലർ എജി മൂന്ന് ദിവസത്തേക്ക് പ്രൊഡക്ഷൻ നിറുത്തിവച്ചിരുന്നുവെന്നാണ് ലഭിച്ച സൂചന. ഈയാഴ്ചയും ഇതേനില തുടരുമെന്നാണ് കമ്പനി അറിയിപ്പ്.
റിനോ, നിസാൻ കമ്പനികൾ ചെന്നൈ ഫാക്ടറിയിലുള്ള കാർ നിർമാണവും നിറുത്തിവച്ചിരിക്കുകയാണ്. ഒരാഴ്ചത്തേക്ക് രാത്രിക്കാല പ്രൊഡക്ഷനും ഉണ്ടായിരിക്കുന്നതല്ല.
പണലഭ്യത പരിമിതമായതോടെ വലിയ ഫ്ളീറ്റ് ഓപ്പറേറ്റർമാർ പുതിയ വാഹനം വാങ്ങാനുള്ള തീരുമാനവും നീട്ടിവയ്ക്കുകയാണ് ചെയ്യുന്നത്.
മാത്രമല്ല ചരക്ക് ലഭ്യതയിലെ ഇടിവ് മൂലം കടത്തു കൂലിയിൽ ഏഴു മുതൽ ഒൻപതു ശതമാനം വരെ വർധനവും ഉണ്ടായിരിക്കുന്നു.
കറൻസി വിലക്കുമൂലം പുതിയ വാഹനങ്ങൾക്കു വേണ്ടിയുള്ള അന്വേഷണവും ഏറെക്കുറെ കുറഞ്ഞു. ഓർഡർ നൽകിയ വാഹനങ്ങൾക്കാകട്ടെ ഡെലിവറി വൈകിപ്പിക്കാനുള്ള ശ്രമത്തിലുമാണ് കമ്പനികൾ.
ടൊയോട്ട ആഡംബരക്കാർ ലക്‌സസിന്റെ ബുക്കിംഗ് ആരംഭിച്ചു
വാഗൺ ആർ ഫെലിസിറ്റി ലിമിറ്റഡ് എഡിഷൻ വിപണിയിൽ