Just In
- 52 min ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 1 hr ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 2 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 3 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- Movies 'ഗുണ്ടയെയും എന്നെയും ഒരുമിച്ചിരുത്തി, ഗുണ്ടയെ ചോദ്യം ചെയ്യുന്നത് പോലെ എന്നെയും; അമ്മ പറഞ്ഞത് വിഷമിപ്പിച്ചു'
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!
മാരുതിയുടെ
ടോൾബോയ്
ഹാച്ച്ബാക്ക്
റിറ്റ്സ്
വിപണിയിൽ
നിന്നും
പിൻമാറുന്നു.
ഓക്ടോബർ
ഒന്നു
മുതൽ
റിറ്റ്സിന്റെ
നിർമാണം
നിർത്തിവെച്ചു
എന്നാണ്
കമ്പനിയും
അറിയിച്ചിരിക്കുന്നത്.
2009ൽ
വിപിണി
പിടിച്ച
റിറ്റ്സ്
ഇടത്തരം
വില്പന
കാഴ്ചവെച്ച്
വിപണിയിൽ
തുടർന്നൊരു
വാഹനമാണ്.
വില്പന കുറച്ചൊന്ന് മെച്ചപ്പെടുത്താം എന്ന ഉദ്ദേശത്തോടെ 2012ലായിരുന്നു റിറ്റ്സിന്റെയൊരു ഫേസ്‌ലിഫ്റ്റിനെ വിപണിയിലെത്തിച്ചത്. അതിനും മികച്ച വില്പന കാഴ്ചവെക്കാൻ സാധിച്ചില്ലെന്നുള്ളതാണ് വാസ്തവം.
വിപിണി പിടിക്കാനിരിക്കുന്ന ഇഗ്നിസ് ക്രോസോവറിന് വഴിമാറികൊടുക്കുന്നു എന്ന കാരണത്താലാണ് കമ്പനി നിർമാണമവസാനിപ്പിച്ച് റിറ്റ്സിനെ പിൻവലിക്കുന്നത്.
നിർമാണം നിറുത്തിയെങ്കിലും നിലവിലുള്ള സ്റ്റോക്കുകൾ തീരും വരെ വില്പന തുടരുമെന്നാണ് മാരുതിയുടെ അറിയിപ്പ്.
ഡീലർഷിപ്പുകളിലുള്ള സ്റ്റോക്കുകൾക്ക് പുറമെ കമ്പനി ഫാക്ടിറയിലും ചില യൂണിറ്റുകളുണ്ട് അവയെല്ലാം ഡീലർഷിപ്പുകളിൽ എത്തിച്ച് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
വാഗൺ ആറിനും സ്വിഫിറ്റിനും മധ്യത്തിലായി ഇടം നൽകിയായിരുന്നു റിറ്റ്സിനെ വിപണിയിലെത്തിച്ചതെങ്കിലും ഇരു മോഡലുകളും ലഭിച്ച സ്വീകാര്യത റിറ്റ്സിന് നേടാൻ കഴിഞ്ഞില്ല.
കാഴ്ചയിലത്ര ആകർഷകമല്ലെങ്കിലും ചെറിയ വാഹനമായതിനാൽ ഓടിക്കാനുള്ള എളുപ്പവും സൗകര്യവും കൊണ്ട് യുവാക്കളിൽ ചില സ്വാധീനം ചെലുത്താൻ റിറ്റ്സിന് സാധിച്ചിരുന്നു.
ഡീസൽ, പെട്രോൾ യൂണിറ്റുകളായിട്ടായിരുന്നു റിറ്റ്സിനെ വിപണിയിലെത്തിച്ചത്. അതിൽ 86ബിഎച്ച്പിയും 114എൻഎം ടോർക്കും സൃഷ്ടിക്കുന്നതാണ് റിറ്റ്സിലെ 1.2ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിൻ.
74ബിഎച്ച്പിയും 190എൻഎം ടോർക്കും നൽകുന്നതാണ് 1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ.
ഇരു എൻജിനുകളിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ പതിപ്പിൽ മിഡ് വേരിയന്റിൽ മാത്രം ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ക്വിഡ്, റെഡി-ഗോയ്ക്ക് എതിരാളിയായി എത്തുന്നു മാരുതിയുടെ പുത്തൻ കാർ
മുഖംമിനുക്കി ബ്രിയോ എത്തുന്നു