Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 10 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 10 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മാരുതി സ്വിഫ്റ്റ് സ്റ്റോക്ക് തീരുന്നു
സ്വിഫ്റ്റ് കാര്‍ തന്നെ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരെ നീണ്ട കാത്തിരിപ്പുസമയമാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ സമരക്കാലത്ത് സ്വിഫ്റ്റ് കാത്തിരിപ്പ് ഒരു വര്‍ഷത്തിലധികം നീണ്ടിരുന്നു. ഇത്തവണ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതിനാല്‍ നിലവിലെ ലോക്കൗട്ട് നീണ്ടുപോകാന്‍ സാധ്യതയുണ്ട്. കമ്പനി തുറന്നാലും കാത്തിരിക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്.
കമ്പനി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ പുറത്താക്കാനുള്ള അവസരമായിട്ടാണ് പുതിയ സംഭവവികാസങ്ങളെ മാരുതി എടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 600ളം തൊഴിലാളികളെ മാരുതി പുറത്താക്കാനിടയുണ്ട്. ഇത് ഉല്പാദനത്തെ നേരിട്ടുബാധിക്കുന്ന ഘടകമാണ്. ഇത്തരത്തിലൊരു നടപടിക്ക് കമ്പനി മുതിരുകയാണെങ്കില്‍ പിരുച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നത് ഉറപ്പാണ്.
ചുരുക്കത്തില്‍ സ്വിഫ്റ്റിനെ കാത്തിരിക്കുന്നവര്‍ക്ക് വന്‍പണിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇപ്രകാരം തുടരുകയാണെങ്കില്‍ സ്വിഫ്റ്റ് കാത്തിരിപ്പുകാര്‍ വിപണിയിലെ മറ്റ് ബ്രാന്‍ഡുകളിലേക്ക് നീങ്ങും എന്നാണ് കരുതേണ്ടത്.
മാരുതിയില്‍ മാവോയിസ്റ്റ് സ്വാധീനം?