Just In
- 4 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 4 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 4 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 5 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Movies ഇത് സത്യമോ?, ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു, ലാലിന് പുറമെ മറ്റൊരു താരം ഹൗസിലെത്തുന്നത് ആദ്യം!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളി
ലോകത്തെമ്പാടും വിറ്റഴിച്ച 6.58 ദശലക്ഷം വാഹനങ്ങളെ ടോയോട്ട തിരിച്ചുവിളിച്ചു. ഓട്ടോമൊബൈല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിയായി ഇതിനെ വിശേഷിപ്പിക്കുന്നു ഓട്ടോമേഖലയെ നിരീക്ഷിക്കുന്നവര്‍.
ടൊയോട്ടയുടെ
പരിശോധനയില്‍
1058
വാഹനങ്ങള്‍ക്ക്
തകരാറുള്ളതായി
ബോധ്യപ്പെടുകയും.
മറ്റ്
നിരവധി
വാഹനങ്ങള്‍ക്കും
ഇതേ
പ്രശ്നങ്ങളുണ്ടാകുവാനുള്ള
സാധ്യതയെ
മുന്നില്‍ക്കണ്ടാണ്
തിരിച്ചുവിളി
പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ എത്ര കാറുകള്‍ക്ക് ഈ പ്രശ്നമുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതുസംബന്ധിച്ചുള്ള ആശയക്കുഴപ്പം ടൊയോട്ട ഇന്ത്യ അധികൃതര്‍ ഉടന്‍ ഇല്ലായ്മ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോയോട്ട ഇന്നോ, ഫോര്‍ച്യൂണര്‍ എന്നീ വാഹനങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നതെങ്കിലും ഇതെക്കുറിച്ച് കൂടുതലൊന്നും പറയാറായിട്ടില്ല.
യാരിസ്, സയണ്‍ എക്സ്എ എന്നീ മോഡലുകള്‍ക്കാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ നിന്നുളള് ഏതെങ്കിലും ഘടകഭാഗങ്ങള്‍ ഇന്ത്യയിലെ വാഹനങ്ങള്‍ പങ്കിട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.
സ്റ്റീയറിംഗ് കോളം, സീറ്റ് റെയ്ലിംഗ്, ചില വയറിംഗ് ഭാഗങ്ങള്‍ എന്നിവയാണ് തിരിച്ചുവിളിക്ക് കാരണമായിട്ടുള്ളതെന്നറിയുന്നു.
പിക്കപ് ട്രക്ക് മോഡലായ ഹിലക്സ്, ആര്‍എവി എസ്യുവി എന്നിവയും തിരിച്ചുവിളിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. 2004 ജൂണിനും 2010 ഡിസംബറിനുമിടയില്‍ ഉല്പാദിപ്പിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങള്‍ മൂലം ആക്സിഡണ്ടുകളോ മരണങ്ങളോ ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് ടൊയോട്ട അറിയിക്കുന്നു.
ഫേസ്ബുക്ക്
വീഡിയോ
കാണാം