Just In
- 12 min ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- 1 hr ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- 2 hrs ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 3 hrs ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
Don't Miss
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Movies നിങ്ങളുടെ കാമുകനെക്കാള്‍ 4 വയസ് കൂടുതലുണ്ടെനിക്ക്, സര് എന്ന് വിളിക്കരുത്, കത്രീനയോട് കബീര്‍ ഖാന്
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി
അങ്ങനെയൊന്നും സമ്മതിക്കുന്ന കൂട്ടത്തിലല്ല ഏക്താ കപൂര്‍ എന്നാണ് കേട്ടിട്ടുള്ളത്. ഇന്നുവരെ ഒരുത്തന്റെയും ബൈക്കിനു പിന്നില്‍ കയറിയിട്ടില്ല. ഒരുത്തനെയും തന്റെ ബൈക്കിനു പിന്നില്‍ കയറാന്‍ സമ്മതിച്ചിട്ടില്ല. പക്ഷേ, വരുണ്‍ ധവാന് അങ്ങനെ ഏതെങ്കിലുമൊരുത്തനല്ല എക്തയ്ക്ക്. വരുണ്‍ വിളിച്ചതോടെ ഏക്തയുടെ കല്ലായ മനസ്സങ്ങ് അലിഞ്ഞുപോയി.
ഏക്ത
പ്രൊഡ്യൂസറായ
'മേം
തേരാ
ഹീറോ'
എന്ന
പടത്തില്‍
നായകനാണ്
വരുണ്‍
ധവാന്.
പടത്തിന്റെ
പ്രമോഷനുവേണ്ടി
പെണ്പിള്ളാരെ
ബൈക്കില്‍
കയറ്റി
കറങ്ങുകയായിരുന്നു
ധവാന്.
മൂന്ന്
ബൈക്കുകളാണ്
ഇതിനായി
വരുണ്‍
ധവാന്
ഉപയോഗിച്ചത്.
കെടിഎം ഡ്യൂക്ക് 200
പെണ്‍കുട്ടികളുടെ ഒരു വലിയ സംഘം വരുണിന്റെ ബൈക്കിനു പിന്നില്‍ കയറാന്‍ കാത്തു നിന്നിരുന്നു.
തിങ്കളാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്.
മാധ്യമങ്ങളുടെ ഒരു വന്‍ സംഘം വരുണിനെ പിന്തുടര്ന്നു.
ഇലീന ഡിക്രൂസ്, നര്‍ഗീസ് ഫക്രി എന്നിവര്‍ ബൈക്ക് സ്റ്റണ്ടിന് എത്തേണ്ടതായിരുന്നു. ചില സാങ്കേതികപ്പിഴവുകളാല്‍ അവര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.
എന്നാല്‍, വരുണ്‍ നിരാശനായില്ല. അദ്ദേഹം ബജാജ് അവന്ജറിലേക്ക് കയറിയിരുന്നതോടെ ഒരു പില്യണ്‍ റൈഡര്‍ക്കായി തെരച്ചില്‍ തുടങ്ങി.
ഇലീനയ്ക്കും നര്‍ഗീസിനും പകരമായി പ്രൊഡ്യൂസറെത്തന്നെ അവന്ജറിലേക്ക് കയറ്റിയിരുത്തി വരുണ്‍.
1975ല്‍ ജനിച്ച ഏക്താ കപൂര്‍ ഇക്കണ്ട കാലത്തിനിടയില്‍ ഒരിക്കല്‍ പോലും ബൈക്കില്‍ കയറിയിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് പിന്നീട് വെളിപ്പെട്ടത്!
സത്യത്തില്‍ വരുണ്‍ ചെയ്തതെന്തായിരുന്നു?
തന്റെ പുതിയ സിനിമയുടെ നിര്‍മാതാവിന്റെ ബൈക്ക് കന്യകാത്വം വരെ നഷ്ടപ്പെടുത്താന്‍ വരുണിനായി.
ഏക്താ കപൂറിനെ ബൈക്കില്‍ കയറ്റാന്‍ താന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നുവെന്ന് വരുണ്‍ പറയുന്നു.
ഇത്രയും കാലത്തിനിടയില്‍ ഒരു പെണ്‍കുട്ടിയെ ബൈക്കില്‍ കേറ്റാന്‍ ഇത്രമേല്‍ വിയര്ത്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
പരിപാടിക്കെത്തിയ ചില പെണ് ആരാധകരില്‍ ചിലരെക്കൂടി തന്റെ ബൈക്കിനു പിന്നില്‍ കയറ്റി കറങ്ങാന്‍ വരുണ്‍ ധവാന് ദയ കാണിക്കുകയുണ്ടായി. ഏപ്രില്‍ നാലാം തിയ്യതിയാണ് വരുണ്‍ ധവാന് അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നത്.