Just In
- 5 min ago അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- 34 min ago ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- 1 hr ago ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- 1 hr ago മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
Don't Miss
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Lifestyle വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തടരൂ
- Movies കല്യാണത്തിനായി മതം മാറി, വീട്ടില്‍ പ്രശ്നമായി; പ്രണയ കഥ പറഞ്ഞ് നിഷാനയും ഭര്‍ത്താവും
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
കൊച്ചി: പഴയ കാര്‍ 'പുതിയ'താക്കിയ ഷോറൂം ഉടമ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു
പഴയ ബിഎംഡബ്ല്യു എക്സ്3 എസ്യുവി പുതിയതെന്നു വിശ്വസിപ്പിച്ച് വിറ്റ സംഭവത്തില്‍ ഡീലര്‍ഷിപ്പ് ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡിഷണല്‍ ഡിസ്ട്രിക്ട് സെഷന് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി അറിയുന്നു.
കൊച്ചി മരടില്‍ സ്ഥിതി ചെയ്യുന്ന പ്ലാറ്റിനോ ക്ലാസിക് എന്ന ബിഎംഡബ്ല്യു ഡീലര്‍ഷിപ്പ് ഉടമകളായ ആഷിഖ്, ഭാര്യ ഷാമിന എന്നിവര്‍ വഞ്ചിച്ചതായി പരാതി നല്‍കിയിരിക്കുന്നത് ജി വെങ്കിടേശ്വര പ്രഭുവാണ്.
2012ലാണ്
വെങ്കിടേശ്വര
പ്രഭു
53
ലക്ഷം
രൂപ
ചെലവിട്ട്
ബിഎംഡബ്ല്യു
എക്സ്3
കാര്‍
വാങ്ങിയത്.
വാങ്ങി
അധികനാള്‍
കഴിയും
മുമ്പെ
വാഹനത്തിന്
നിരവധി
സാങ്കേതിക
തകരാറുകളുണ്ടായി.
ഇതെത്തുടര്‍ന്ന്
കോടതിയെ
സമീപിക്കുകയായിരുന്നു
പരാതിക്കാരന്.
കോടതി
നിര്‍ദ്ദേശപ്രകാരം
നടത്തിയ
പരിശോധനയിലാണ്
വെങ്കിടേശ്വര
പ്രഭുവിന്
ലഭിച്ചത്
പഴയ
കാറാണെന്ന്
തെളിഞ്ഞത്.
ഡിസംംബര്‍ 2011ല്‍ നിര്‍മിച്ച കാര്‍ മാര്‍ച്ച് 2012ല്‍ നിര്‍മിച്ചതാണെന്നു കാണിച്ചാണ് ഡീലര്‍ഷിപ്പ് വാഹനം വിറ്റത്. വെങ്കിടേശ്വര പ്രഭുവിന്റെ പരാതിയില്‍ എഫ്ഐആര്‍ സമര്പിക്കാന് കോടി ആവശ്യപ്പെടുകയായിരുന്നു.
മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്തരടക്കം ഉള്‍പെട്ട വന്‍ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിഷയത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് കോടതി.
2008 മുതല്‍ ഇതേ ഡീലര്‍ഷിപ്പില്‍ നിന്ന് 33 പഴയ കാറുകള്‍ 'പുതിയ'താക്കി വിറ്റിട്ടുണ്ടെന്നാണ് കോടതി നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനകളില്‍ വ്യക്തമായത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളരേഖകള്‍ ചമച്ചാണ് ഇത് സാധിച്ചത്.