Just In
- 7 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 7 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 7 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 8 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Movies ഉര്‍വശി ചിത്രത്തില്‍ ദിലീപിന് കിട്ടിയത് 3000 രൂപ; അദ്ദേഹം കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നു; വിജി തമ്പി
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അന്തരീക്ഷമലിനീകരണം: ദില്ലിയിലെ വില്ലൻ കാറുകളല്ലെന്ന് പഠനം
ദില്ലിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമാണ്. ഈ വിഷയം അന്തർദ്ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയവുമാണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട അന്തരീക്ഷമുള്ള നഗരങ്ങളിൽ ആദ്യസ്ഥാനങ്ങളിൽത്തന്നെ ദില്ലി വരുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി പലപ്പോഴും അപ്രായോഗികമായ പദ്ധതികളാണ് സർക്കാർ സംവിധാനങ്ങൾ മുമ്പോട്ടു വെക്കുന്നത്. ഇവയിലൊന്നാണ് 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകളെയാണ് ഈ നിരോധനം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
എന്നാൽ, ദില്ലിയിലെ അന്തരീക്ഷമലിനീകരണത്തിന് പ്രധാന കാരണം കാറുകളല്ലെന്ന് സൂചിപ്പിക്കുന്ന ഒരു പഠനം പുറത്തുവന്നിരിക്കുകയാണിപ്പോൾ. റോഡിലെ പൊടിപടലങ്ങളാണ് അന്തരീക്ഷത്തെ കൂടുതൽ മലിനീകരിക്കുന്നതെന്നാണ് വാദം.
അന്തരീക്ഷമലിനീകരണത്തിന്റെ 35 ശതമാനവും പൊടിപടലങ്ങളുടെ സൃഷ്ടിയാണെന്ന് പഠനം പറയുന്നു.
ടൂ
വീലറുകൾ,
ട്രക്കുകൾ
മറ്റ്
വലിയ
വാഹനങ്ങൾ
എന്നിവയുണ്ടാക്കുന്ന
മലിനീകരണമാണ്
മറ്റുള്ളവ.
ഇവയ്ക്കു
ശേഷം
മാത്രമേ
കാറുകളുണ്ടാകുന്ന
മലിനീകരണം
വരുന്നുള്ളൂ.