Just In
- 24 min ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 1 hr ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- 2 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- 3 hrs ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
Don't Miss
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ടാക്സികൾ സിഎൻജിയിൽ ഓടിക്കണമെന്ന് ഹൈക്കോടതി
ലോകത്തിൽ ഏറ്റവും കടുത്ത അന്തരീക്ഷമലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ദില്ലി. ലോകാരോഗ്യ സംഘടന അടക്കമുള്ളവർ ഇക്കാര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വളർച്ച, വികസനം തുടങ്ങിയ വാക്കുകൾക്കുമാത്രം വോട്ടു കിട്ടുന്ന പുതിയ സാഹചര്യത്തിൽ കടുത്ത നടപടികളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരുകൾക്ക് സാധിക്കുന്നുമില്ല. വിവിധ കോടതികളുടെ ഇടപടലുകൾ വരുന്നത് ഈ സാഹചര്യത്തിലാണ്.
നഗരത്തിൽ
വ്യാപകമായിട്ടുള്ള
റേഡിയോ,
ആപ്പ്
ബേസ്ഡ്
ടാക്സി
സർവീസുകൾ
സിഎൻജി
ഇന്ധനത്തിലേക്ക്
മാറണമെന്ന്
കേടി
നിർദ്ദേശിച്ചതാണ്
പുതിയ
വാർത്ത.
ഓല,
ഉബർ
തുടങ്ങിയ
കമ്പനികൾ
സിഎൻജി
ഇന്ധനത്തിൽ
വേണം
കാറുകളോടിക്കാൻ
എന്നാണ്
ദില്ലി
ഹൈക്കോടതിയുടെ
ആവശ്യം.
ഈ ടാക്സി സർവീസുകൾക്ക് നിരോധനം നിലനിൽക്കുന്നുണ്ട്. ഉബർ ടാക്സിയിൽ ബലാൽസംഗം നടന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരം ടാക്സികൾക്ക് നിരോധനം വരാൻ കാരണമായത്.
ഈ നിരോധനം എടുത്തുകളയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ട സുരക്ഷാസംവിധാനങ്ങൾ സർക്കാർ ഒരുക്കണമെന്നാണ് കോടതി പറയുന്നത്.
ദില്ലി സർക്കാർ കൊണ്ടുവന്ന പുതിയ ചില ചട്ടങ്ങൾ ടാക്സി കമ്പനികളെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. ഓലയും ഉബറും അടക്കമുള്ള ആപ്പ് ബേസ്ഡ് കമ്പനികൾ പറയുന്നത് തങ്ങൾ ടെക്നോളജി കമ്പനികളാണെന്നാണ്. എന്നാൽ സർക്കാർ ഇതംഗീകരിക്കുന്നില്ല. ഇവർ റെഡിയോ ടാക്സികളാണെന്നാണ് ദില്ലി സർക്കാർ പറയുന്നത്.