Just In
- 13 min ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 47 min ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 1 hr ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 2 hrs ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
Don't Miss
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Movies കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ബോഷ് തൊഴിലാളികള്‍ സമരത്തില്‍
ബോഷിന്റെ ബങ്കളുരു പ്ലാന്റില്‍ തൊഴിലാളികള്‍ സമരത്തില്‍. സെപ്തംബര്‍ 16നാണ് സമരം തുടങ്ങിയത്. വേതനവര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം നടക്കുന്നത്. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബോഷ് മാനേജ്മെന്റ്.
ബോഷ്
പ്ലാന്റിലെ
ഉല്പാദനപ്രവര്ത്തനങ്ങള്
പൂര്‍ണമായും
നിലച്ചതായാണ്
വിവരം.
തൊഴിലാളികളുടെ
സമരം
നിയമവിരുദ്ധമാണെന്ന
നിലപാടിലാണ്
മാനേജ്മെന്റ്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങുമെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പുതന്നെ കമ്പനിക്ക് നോട്ടാസ് നല്‍കിയിരുന്നു ബോഷിലെ തൊഴിലാളിയൂണിയന്‍. ശമ്പളവര്‍ധനവാണ് പ്രധാനപ്പെട്ട പ്രശ്നം. ഈ പ്രശ്നത്തില്‍ നേരത്തെയും സമരം നടന്നിരുന്നു.
ബോഷ് ഇന്ത്യയുടെ മൂന്ന് പ്ലാന്റുകളിലും ശമ്പളവര്‍ധന സംബന്ധിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ മറ്റ് രണ്ടു പ്ലാന്റുകളിലും സമരം നടന്നിരുന്നു.
ബോഷിലെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന ശരാശരി മാസശമ്പളം 65,000 രൂപയാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളവര്ധനയായ 17,000 രൂപയില്‍ തൊഴിലാളികള്‍ തൃപ്തരല്ല. മാസം 20,000 എന്ന നിരക്കില്‍ ശമ്പളവര്‍ധന ലഭിക്കണമെന്നാണ് തൊഴിലാളികളുടെ നിലപാട്.