Just In
- 4 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- 4 hrs ago വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
- 4 hrs ago അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
- 5 hrs ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
Don't Miss
- Movies എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
- News ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ വേണ്ട, മോദി സര്‍ക്കാരിന് മൂന്നാംമൂഴമുറപ്പ്; പ്രവചിച്ച് സര്‍വേ
- Lifestyle തക്കാളിയും റവയും മാത്രം മതി: കിടിലന്‍ ദോശ
- Sports IPL 2024: 'ഓടെടാ'... ഹാര്‍ദിക്കിനെ ബൗണ്ടറിക്കടുത്തേക്ക് ഓടിച്ച് രോഹിത്! മധുരപ്രതികാരം, വീഡിയോ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
കറൻസി വിലക്ക്; വാഹനമേഖലയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!!!
ഇന്ത്യയിലെ കറൻസി വിലയ്ക്ക് മൂലം വാഹന ഉല്പാദനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ഇതേ തുടർന്ന് ചില നിർമാതാക്കളും നിർമാണം തൽക്കാലത്തേക്ക് നിറുത്തിവെച്ചു
ഇന്ത്യയിലെ
കറൻസികളുടെ
പിൻവലിക്കൽ
വാഹനമേഖലയെ
സാരമായി
ബാധിച്ചു.
മൂല്യമേറിയ
നോട്ടുകൾ
പിൻവലിച്ചതുക്കാരണം
വില്പനയിൽ
കനത്ത
തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്നാണ്
കാർ,
ട്രക്ക്
നിർമാതാക്കൾ
വ്യക്തമാക്കുന്നത്.
നവംബർ എട്ടിനായിരുന്നു 500,1000രൂപാ നോട്ടുകൾ പിൻവലിച്ചത്. ഈ പ്രഖ്യാപനത്തിന് ശേഷം വാഹനങ്ങൾക്കുള്ള ഡിമാന്റിലും വളരെയധികം കുറവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്.
വില്പനയിൽ 65 ശതമാനത്തോളം ഇടിവ് നേരിട്ടതിനെ തുടർന്ന് നിർമാണവും കുറയ്ക്കുമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് വാഹന കമ്പനികൾ.
കഴിഞ്ഞാഴ്ച ഇതേതുടർന്ന് ഡയമലർ എജി മൂന്ന് ദിവസത്തേക്ക് പ്രൊഡക്ഷൻ നിറുത്തിവച്ചിരുന്നുവെന്നാണ് ലഭിച്ച സൂചന. ഈയാഴ്ചയും ഇതേനില തുടരുമെന്നാണ് കമ്പനി അറിയിപ്പ്.
റിനോ, നിസാൻ കമ്പനികൾ ചെന്നൈ ഫാക്ടറിയിലുള്ള കാർ നിർമാണവും നിറുത്തിവച്ചിരിക്കുകയാണ്. ഒരാഴ്ചത്തേക്ക് രാത്രിക്കാല പ്രൊഡക്ഷനും ഉണ്ടായിരിക്കുന്നതല്ല.
പണലഭ്യത പരിമിതമായതോടെ വലിയ ഫ്ളീറ്റ് ഓപ്പറേറ്റർമാർ പുതിയ വാഹനം വാങ്ങാനുള്ള തീരുമാനവും നീട്ടിവയ്ക്കുകയാണ് ചെയ്യുന്നത്.
മാത്രമല്ല ചരക്ക് ലഭ്യതയിലെ ഇടിവ് മൂലം കടത്തു കൂലിയിൽ ഏഴു മുതൽ ഒൻപതു ശതമാനം വരെ വർധനവും ഉണ്ടായിരിക്കുന്നു.
കറൻസി വിലക്കുമൂലം പുതിയ വാഹനങ്ങൾക്കു വേണ്ടിയുള്ള അന്വേഷണവും ഏറെക്കുറെ കുറഞ്ഞു. ഓർഡർ നൽകിയ വാഹനങ്ങൾക്കാകട്ടെ ഡെലിവറി വൈകിപ്പിക്കാനുള്ള ശ്രമത്തിലുമാണ് കമ്പനികൾ.
ടൊയോട്ട ആഡംബരക്കാർ ലക്‌സസിന്റെ ബുക്കിംഗ് ആരംഭിച്ചു
വാഗൺ ആർ ഫെലിസിറ്റി ലിമിറ്റഡ് എഡിഷൻ വിപണിയിൽ