Just In
- 28 min ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 1 hr ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 4 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 5 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
Don't Miss
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Movies വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
മാരുതി റിറ്റ്സ് വിട വാങ്ങുന്നു !!!
മാരുതിയുടെ
ടോൾബോയ്
ഹാച്ച്ബാക്ക്
റിറ്റ്സ്
വിപണിയിൽ
നിന്നും
പിൻമാറുന്നു.
ഓക്ടോബർ
ഒന്നു
മുതൽ
റിറ്റ്സിന്റെ
നിർമാണം
നിർത്തിവെച്ചു
എന്നാണ്
കമ്പനിയും
അറിയിച്ചിരിക്കുന്നത്.
2009ൽ
വിപിണി
പിടിച്ച
റിറ്റ്സ്
ഇടത്തരം
വില്പന
കാഴ്ചവെച്ച്
വിപണിയിൽ
തുടർന്നൊരു
വാഹനമാണ്.
വില്പന കുറച്ചൊന്ന് മെച്ചപ്പെടുത്താം എന്ന ഉദ്ദേശത്തോടെ 2012ലായിരുന്നു റിറ്റ്സിന്റെയൊരു ഫേസ്‌ലിഫ്റ്റിനെ വിപണിയിലെത്തിച്ചത്. അതിനും മികച്ച വില്പന കാഴ്ചവെക്കാൻ സാധിച്ചില്ലെന്നുള്ളതാണ് വാസ്തവം.
വിപിണി പിടിക്കാനിരിക്കുന്ന ഇഗ്നിസ് ക്രോസോവറിന് വഴിമാറികൊടുക്കുന്നു എന്ന കാരണത്താലാണ് കമ്പനി നിർമാണമവസാനിപ്പിച്ച് റിറ്റ്സിനെ പിൻവലിക്കുന്നത്.
നിർമാണം നിറുത്തിയെങ്കിലും നിലവിലുള്ള സ്റ്റോക്കുകൾ തീരും വരെ വില്പന തുടരുമെന്നാണ് മാരുതിയുടെ അറിയിപ്പ്.
ഡീലർഷിപ്പുകളിലുള്ള സ്റ്റോക്കുകൾക്ക് പുറമെ കമ്പനി ഫാക്ടിറയിലും ചില യൂണിറ്റുകളുണ്ട് അവയെല്ലാം ഡീലർഷിപ്പുകളിൽ എത്തിച്ച് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
വാഗൺ ആറിനും സ്വിഫിറ്റിനും മധ്യത്തിലായി ഇടം നൽകിയായിരുന്നു റിറ്റ്സിനെ വിപണിയിലെത്തിച്ചതെങ്കിലും ഇരു മോഡലുകളും ലഭിച്ച സ്വീകാര്യത റിറ്റ്സിന് നേടാൻ കഴിഞ്ഞില്ല.
കാഴ്ചയിലത്ര ആകർഷകമല്ലെങ്കിലും ചെറിയ വാഹനമായതിനാൽ ഓടിക്കാനുള്ള എളുപ്പവും സൗകര്യവും കൊണ്ട് യുവാക്കളിൽ ചില സ്വാധീനം ചെലുത്താൻ റിറ്റ്സിന് സാധിച്ചിരുന്നു.
ഡീസൽ, പെട്രോൾ യൂണിറ്റുകളായിട്ടായിരുന്നു റിറ്റ്സിനെ വിപണിയിലെത്തിച്ചത്. അതിൽ 86ബിഎച്ച്പിയും 114എൻഎം ടോർക്കും സൃഷ്ടിക്കുന്നതാണ് റിറ്റ്സിലെ 1.2ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിൻ.
74ബിഎച്ച്പിയും 190എൻഎം ടോർക്കും നൽകുന്നതാണ് 1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ.
ഇരു എൻജിനുകളിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ പതിപ്പിൽ മിഡ് വേരിയന്റിൽ മാത്രം ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ക്വിഡ്, റെഡി-ഗോയ്ക്ക് എതിരാളിയായി എത്തുന്നു മാരുതിയുടെ പുത്തൻ കാർ
മുഖംമിനുക്കി ബ്രിയോ എത്തുന്നു