Just In
- 7 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 9 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 10 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 11 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തമിഴ്നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം
ഇനി മുതല്‍ തമിഴ്നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം കരുതിയിരിക്കണം. നിയമലംഘകര്‍ക്ക് 500 രൂപ പിഴ, മൂന്ന് മാസം തടവ് ശിക്ഷ അല്ലെങ്കില്‍ പിഴയോട് കൂടിയ തടവ് ശിക്ഷയാകും അനുഭവിക്കേണ്ടി വരിക.
ബുധനാഴ്ച മുതലാണ് നിയമം പ്രബാല്യത്തില്‍ വരിക. നേരത്തെ ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
തമിഴ്നാട് ലോറി ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആര് സുകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് സെപ്തംബര്‍ അഞ്ച് വരെ നിയമം നടപ്പാക്കരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ ഇടക്കാല ഉത്തരവ് നീട്ടിവെയ്ക്കണമെന്ന തമിഴ്നാട് ലോറി ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി ഇന്നലെ തള്ളി.
Recommended Video
ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍, വാഹനം പരിശോധിക്കുമ്പോള്‍ തന്നെ ഒറിജിനല്‍ ലൈസന്‍സ് കാണിക്കണം.
അതേസമയം, ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയത് ലഭിക്കുന്നത് വരെ എന്തുചെയ്യണമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.