Just In
- 17 min ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 48 min ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 1 hr ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 1 hr ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Movies ഞാനും അണ്ഡം ശീതികരിച്ച് വെക്കുകയാണ്! പിന്നീട് കുഞ്ഞിന് ജന്മം കൊടുക്കാൻ ഉദ്ദേശിക്കുന്നതിനെ പറ്റി മൃണാൽ താക്കൂർ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാരിക്കോരി ഓഫര്‍; ഹ്യുണ്ടായി ഇന്ത്യയ്ക്ക് 87 കോടി രൂപ പിഴ
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയ്ക്ക് മേല്‍ 87 കോടി രൂപ പിഴ. ക്രിയാത്മകമല്ലാത്ത വില്പന നയം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (CCI) യാണ് ഹ്യുണ്ടായിക്ക് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്.
കാറുകളില്‍ ഹ്യുണ്ടായി നല്കിയ ഡിസ്കൗണ്ടുകള്‍ ന്യായയുക്തമാണെന്ന് സിസിഐ ചൂണ്ടിക്കാട്ടി. വിപണിയില്‍ അന്യായമായ ഓഫറുകള്‍ ഒരുക്കരുതെന്നും ക്രിയാത്മകമല്ലാത്ത വില്പന നടപടികള്‍ അടിയന്തരമായി നിര്‍ത്തണമെന്നും സിസിഐ ഹ്യുണ്ടായിയോട് ആവശ്യപ്പെട്ടു.
കോംപറ്റീഷന്‍ നിയമം, 2002 പ്രകാരം കാറുകളില്‍ ഹ്യുണ്ടായി നല്കിയ ഡിസ്കൗണ്ട് അന്യായമാണ്. ഡീലര്‍മാര്‍ മുഖേന കാറുകളുടെ റീസെയില്‍ പ്രൈസ് മെയിന്റനന്‍സിനെ ഹ്യുണ്ടായി സ്വാധീനിച്ചതായി സിസിഐ കണ്ടെത്തി.
ഹ്യുണ്ടായിയുടെ നടപടി വാഹന വില്പന നയത്തിനെതിരാണെന്ന് സൂചിപ്പിച്ച സിസിഐ, നിയമലംഘനത്തിലൂടെ ഹ്യുണ്ടായി നേടിയ ആദായം, കമ്പനിയുടെ വാഹന വില്പനയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായി ഇന്ത്യ നേടിയ ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഹ്യുണ്ടായി ഇന്ത്യയുടെ ശരാശരി വരുമാനത്തിന്റെ 0.3 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്ന 87 കോടി രൂപ. കൂടാതെ, ശുപാര്‍ശ ചെയ്ത ലൂബ്രിക്കന്‍ഡ്/ഓയിലുകളെ ഉപയോഗിക്കാത്ത ഡീലര്‍ഷിപ്പുകള്‍ക്ക് എതിരെ പിഴ ചുമത്തിയ ഹ്യുണ്ടായിയുടെ നടപടി നിരുത്തരവാദിത്വ സമീപനമാണെന്നും സിസിഐ പറഞ്ഞു.
അതേസമയം, സിസിഐയുടെ നടപടി ആശ്ചര്യജനകമാണെന്നും ഉത്തരവ് വിശദമായി പഠിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹ്യുണ്ടായി ഇന്ത്യ പ്രസ്തവാനയിലൂടെ വ്യക്തമാക്കി.